Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

ജഡ്ജിമാരാക്കാനുള്ളവരെക്കുറിച്ച്  വിശദ പരിേശാധന വേണ്ടെന്ന് കൊളീജിയം 

text_fields
bookmark_border
ജഡ്ജിമാരാക്കാനുള്ളവരെക്കുറിച്ച്  വിശദ പരിേശാധന വേണ്ടെന്ന് കൊളീജിയം 
cancel

ന്യൂഡൽഹി: ഹൈകോടതി ജഡ്ജിമാരാക്കാൻ കൊളീജിയം ശിപാർശ ചെയ്യുന്നവരെക്കുറിച്ച്  വിശദ പരിേശാധന നടത്തുന്ന സർക്കാർ നടപടി കൊളീജിയം ചോദ്യം ചെയ്തു. ഹൈകോടതി ജഡ്ജിമാരായി ശിപാർശ ചെയ്യപ്പെടുന്ന അഭിഭാഷകരുടെയും ജുഡീഷ്യൽ ഒാഫിസർമാരുടെയും കാര്യത്തിലാണ് ഇത്തരം പരിേശാധന നടത്തുന്നത്.

അഡ്വക്കറ്റുമാരാണെങ്കിൽ അവർ വാദിച്ച് ജയിച്ച കേസുകളും ജുഡീഷ്യൽ ഒാഫിസർമാരാണെങ്കിൽ കേസുകൾ നീട്ടിവെപ്പിച്ചത്, കേസുകൾ വാദം കഴിഞ്ഞ് വിധി പറയാനെടുത്ത സമയം  എന്നിവയെല്ലാം വിശദമായി പരിേശാധിക്കുകയാണിപ്പോൾ ചെയ്യുന്നത്.  അവ സംഗ്രഹിച്ച് റിപ്പോർട്ടാക്കി നിയമ മന്ത്രാലയം കൊളീജിയത്തിന് അയച്ചുകൊടുക്കുകയാണ്. 2017 ജൂലൈയിലാണ് ഇത്തരം വിശദമായ പരിശോധന നിയമ മന്ത്രാലയം തുടങ്ങിയത്. ഇത് അനാവശ്യമാെണന്നാണ് കൊളീജിയം സർക്കാറിനെ അറിയിച്ചത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:collegiumGovernmentJustice Joseph
News Summary - Collegium may resend Justice Joseph's name to govt- India news
Next Story