Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോവയിൽ മുഖ്യമന്ത്രി...

ഗോവയിൽ മുഖ്യമന്ത്രി തോറ്റു

text_fields
bookmark_border
ഗോവയിൽ മുഖ്യമന്ത്രി തോറ്റു
cancel

ന്യൂഡല്‍ഹി: ഭരണ വിരുദ്ധ വികാരം അലയടിച്ച ഗോവയിൽ മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പർസേക്കർ തോറ്റു. 2012ൽ40 സീറ്റുകളിൽ കേവല ഭൂരിപക്ഷമായ 21 സീറ്റുകൾ നേടിയ ബി.ജെ.പി നിലവിൽ ഏഴു സീറ്റുകളിൽ മാത്രമാണ് മുന്നിട്ടു നിൽക്കുന്നത്. 2012ൽ ഒമ്പതു സീറ്റുകൾ മാത്രം നേടിയിരുന്ന േകാൺഗ്രസ് എട്ടു സീറ്റുകളിലാണ് മുന്നിട്ടു നിൽക്കുന്നത്.

ഗോവയിൽ കൂടാതെ പഞ്ചാബിൽ മാത്രമാണ് കോൺഗ്രസിന് മുന്നിട്ടു നിൽക്കാനായത്.  യു.പിയിൽ എസ്.പി –കോൺഗ്രസ് സഖ്യത്തെ നിലം പരിശാക്കി ബി.ജെ.പി 278 സീറ്റുകളിലാണ് മുന്നിൽ നിൽക്കുന്നത്. കേവല ഭൂരിപക്ഷം 202 സീറ്റുകളാണ്. ഉത്തരാഖണ്ഡിൽ 36 സീറ്റുകൾ മതി കേവല ഭൂരിപക്ഷത്തിന്. 56 സീറ്റുകളിൽ ബി.ജെ.പിയാണ് മുന്നിട്ടു നിൽക്കുന്നത്.  

മണിപ്പൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 60 സീറ്റുകളിൽ കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകൾ നേടണം. കോൺഗ്രസ് 16 സീറ്റുകളും ബി.ജെ.പി 10 സീറ്റുകളും നേടി. തൗബാലിൽ 5730 വോട്ടിന് ഇറോം ശർമിളയെ തോൽപ്പിച്ച് മുഖ്യമന്ത്രിയും കോൺഗ്രസിെൻറ സ്ഥാനാർഥിയുമായ ഒക്കാറാം ഇബോബി സിങ് വിജയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2017
News Summary - CM fails in goa and CM wins in Manippur
Next Story