Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎം.ബി.ബി.എസ്...

എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ക്രൈസ്തവപുരോഹിതൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ക്രൈസ്തവപുരോഹിതൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
cancel

ചെന്നൈ: എം.ബി.ബി.എസ് സീറ്റ് തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് 57 ലക്ഷം രൂപ തട്ടിയ കേസിൽ ക്രിസ്ത്യൻ പുരോഹിതൻ ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വെല്ലൂർ സായ്നാഥപുരം ഫാ. സാധു സത്യരാജ്(58), തമിഴക മക്കൾ മുന്നേറ്റ കഴകം വെല്ലൂർ ജില്ല സെക്രട്ടറി ദേവ (40), സഹോദരൻ അൻപു (35) എന്നിവരാണ് പ്രതികൾ.

അബൂദബിയിൽ എൻജിനീയറായ ചെങ്കൽപട്ട് സ്വദേശി ശ്രീനിവാസനാണ് തട്ടിപ്പിനിരയായത്. 2017ൽ ശ്രീനിവാസെൻറ മകന് വെല്ലൂർ സി.എം.സി മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് സീറ്റ് തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

പിന്നീട് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ 2018ൽ പ്രവേശനം ലഭ്യമാക്കുമെന്ന് ഉറപ്പുനൽകിയെങ്കിലും നടന്നില്ല. തുടർന്നാണ് ശ്രീനിവാസൻ വെല്ലൂർ ക്രൈംബ്രാഞ്ച് പൊലീസിൽ പരാതി നൽകിയത്. ദേവ, അൻപു എന്നിവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestcheatingMBBS SeatChristian Priest
News Summary - Cheating by offering MBBS seats Three including Christian priest been arrested
Next Story