Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവേതനച്ചട്ട ബിൽ...

വേതനച്ചട്ട ബിൽ പാർലമെൻറിലേക്ക്

text_fields
bookmark_border
parliment
cancel

ന്യൂഡൽഹി: രാജ്യത്ത് ഏകീകൃതമായി കുറഞ്ഞ വേതനം നിശ്ചയിക്കുന്നതിന് കേന്ദ്ര സർക്കാറിന് അധികാരം നൽകുന്നതടക്കം വിവിധ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന വേതനച്ചട്ട ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.

വ്യവസായ നടത്തിപ്പ് എളുപ്പമാക്കാൻ പാകത്തിൽ 44 തൊഴിൽനിയമങ്ങൾ സമന്വയിപ്പിച്ച് തയാറാക്കുന്ന നാലു തൊഴിൽചട്ടങ്ങളിൽ ഒന്നാണിത്. വേതനം, സാമൂഹിക സുരക്ഷ, വ്യവസായ സുരക്ഷ, വ്യവസായബന്ധങ്ങൾ എന്നിവയാണ് നാലു ചട്ടങ്ങളുടെ പ്രമേയം. വേതനച്ചട്ട ബിൽ പാർലമെൻറിെൻറ നടപ്പു സമ്മേളനത്തിൽ കൊണ്ടുവരും.

വേതന നിയമം, മിനിമം വേതന നിയമം, ബോണസ് നിയമം, തുല്യ വേതന നിയമം എന്നിവക്കു പകരമായാണ് വേതനച്ചട്ട ബിൽ കൊണ്ടുവരുന്നത്. മേഖല തിരിച്ചോ സംസ്ഥാന അടിസ്ഥാനത്തിലോ നിർദേശിക്കുന്ന മിനിമം വേതനം അഞ്ചു വർഷം കൂടുേമ്പാൾ പുതുക്കണമെന്ന് കരട് നിയമം വ്യവസ്ഥ ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newswage bill
News Summary - Cabinet approves Code on Wages Bill -india news
Next Story