Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ കോവിഡ്...

ബംഗാളിൽ കോവിഡ് കുതിപ്പിന് കാരണം ബി.ജെ.പി –മമത

text_fields
bookmark_border
Mamata Banerjee
cancel

നബദ്വിപ്: പശ്ചിമ ബംഗാളിൽ കോവിഡ് വർധിക്കാൻ കാരണം ബി.ജെ.പിയാണെന്നും പ്രചാരണവേളയിൽ ആളുകളെ പുറത്തുനിന്ന് എത്തിക്കുന്നത് വിലക്കണമെന്നും മുഖ്യമന്ത്രി മമത ബാനർജി. നദിയ ജില്ലയിലെ ഒരു പരിപാടിയിലാണ് അവർ ബി.ജെ.പിക്കെതിരെ വിമർശനമുന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്ക് പന്തലുകൾ ഒരുക്കുന്നതിന് കോവിഡ് രൂക്ഷമായ ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽനിന്നടക്കം ആളുകളെ കൊണ്ടുവന്നു. ഇത്തരത്തിൽ പുറത്തുനിന്നുള്ളവരുടെ ഒഴുക്ക് തടയണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെടുമെന്നും മമത പറഞ്ഞു.

പ്രധാനമന്ത്രിയോ മറ്റ് നേതാക്കളോ പ്രചാരണത്തിന് വരുന്നതിൽ ഞങ്ങൾ ഒന്നും പറയുന്നില്ല. എന്നാൽ, ഏറ്റവും മോശം കോവിഡ് ബാധിത സംസ്ഥാനങ്ങളിൽനിന്നുള്ളവരെ റാലികൾക്കായി വേദികളും പന്തലുകളും ഒരുക്കാൻ ബി.ജെ.പി എന്തിന് കൊണ്ടുവരണം? കോവിഡ് പരിശോധനക്കു ശേഷം പ്രാദേശിക തൊഴിലാളികളെ ഇതിനായി ഏർപ്പെടുത്താവുന്നതാണെന്നും മമത പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeewest bengalCovid surgeBJP
News Summary - BJP responsible for Covid surge in Bengal says Mamata Banerjee
Next Story