Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി കനത്ത...

ബി.ജെ.പി കനത്ത എതിരാളി, പക്ഷേ വിജയം മമതക്ക് –പ്രശാന്ത് കിഷോർ

text_fields
bookmark_border
prashanth kishor
cancel

ന്യൂഡൽഹി: ബംഗാളിൽ ബി.ജെ.പി ഗണ്യമായ രാഷ്ട്രീയ ശക്തിയാണെങ്കിലും ഏറ്റവും ശക്തയായ നേതാവ് മമത ബാനർജിയാണെന്നും മികച്ച വിജയംതന്നെ അവർ കൈവരിക്കുമെന്നും തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. എത്ര ശ്രമിച്ചാലും ബി.ജെ.പിക്ക് നൂറിലേറെ സീറ്റുകൾ നേടാനാവില്ല. ആദ്യ നാല് ഘട്ടങ്ങളിൽ കനത്ത പോരാട്ടമായിരുന്നു.

തൃണമൂൽ ശക്തി കേന്ദ്രങ്ങളിലാണ് ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. യുക്തിരഹിതമായി തെരഞ്ഞെടുപ്പ് ഘട്ടങ്ങൾ നിശ്ചയിച്ചത് ബി.ജെ.പിക്ക് സഹായകരമായിട്ടുണ്ട്. ഒരേ ജില്ലയിൽ മൂന്ന് ഘട്ടങ്ങളിലായി വോട്ടിങ് നടക്കുന്ന വിചിത്ര െഷഡ്യൂൾ ഇന്നേവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ മോദി ജനപ്രിയനാണെന്നും കൂടുതൽ സീറ്റുകളിൽ സ്വാധീനമുറപ്പിക്കുെന്നന്നുമുള്ള പ്രശാന്ത് കിഷോറി‍െൻറ പ്രസ്താവന ഏതാനും ദിവസം മുമ്പ് ബി.ജെ.പി വൃത്തങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prashant Kishorbengal electionBJP
News Summary - BJP Is Formidable Force In Bengal: Prashant Kishor
Next Story