Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിൽക്കീസ് ബാനു കേസ്...

ബിൽക്കീസ് ബാനു കേസ് പ്രതികളുടെ മോചനം: ഒമ്പതിന് വാദം കേൾക്കും

text_fields
bookmark_border
Supreme Court
cancel
camera_alt

സുപ്രീംകോടതി

ന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ 11 പ്രതികളെ നേരത്തേ വിട്ടയച്ചതിനെതിരായ ഹരജികളിൽ ഒക്ടോബർ ഒമ്പതിന് വാദം കേൾക്കുമെന്ന് സുപ്രീംകോടതി.

ബിൽക്കീസ് ബാനു ഉൾപ്പെടെ ഹരജിക്കാരുടെ അഭിഭാഷകർ തങ്ങളുടെ എതിർവാദങ്ങൾ അടങ്ങിയ ചെറിയ കുറിപ്പ് ഫയൽ ചെയ്യണമെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. കേസ് പൂർണമായും വീണ്ടും പരിഗണിക്കാൻ ഉദ്ദേശ്യമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

സെപ്റ്റംബർ 20ന് കേസ് പരിഗണിക്കവേ, ശിക്ഷയിൽ മോചനം തേടാൻ കുറ്റവാളികൾക്ക് മൗലികാവകാശമുണ്ടോ എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. കേസിൽ ഗുജറാത്ത് സർക്കാറിനെതിരെ സുപ്രീംകോടതി ആഗസ്റ്റിൽ രൂക്ഷവിമർശനം ഉയർത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bilkis Bano caseSupreme Court
News Summary - Bilkis Bano case: SC to hear arguments on pleas challenging premature release of 11 convicts on Oct 9
Next Story