Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൗരി ലേങ്കഷ് വധം:...

ഗൗരി ലേങ്കഷ് വധം: പ്രതികൾക്ക് ജാമ്യം നിഷേധിച്ചു

text_fields
bookmark_border

ബംഗളൂരു: മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലേങ്കഷിനെ വെടിവെച്ചുകൊന്ന കേസിൽ ആറു പ്രതികൾക്ക് ബംഗളൂരുവിലെ പ്രത്യേക കോടതി ജാമ്യം നിഷേധിച്ചു. നേരത്തെ കേസിലെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയും കോടതി തള്ളിയതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. ബാലൻ പറഞ്ഞു. ഗൗരിയെ വെടിവെച്ച പരശുറാം വാഗ്മോറും ഇയാളെ ൈബക്കിൽ രക്ഷപ്പെടാൻ സഹായിച്ച പ്രതിയും ഇതുവരെ ജാമ്യാപേക്ഷ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2017 സെപ്റ്റംബർ അഞ്ചിന് രാത്രി എേട്ടാടെയാണ് ആർ.ആർ നഗറിലെ വീട്ടുമുറ്റത്ത് ഗൗരി ലേങ്കഷ് ഹിന്ദുത്വ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഹിന്ദുത്വ തീവ്രവാദ സംഘടനയായ സനാതൻ സൻസ്ഥ തയാറാക്കിയ 'ദുർജന' ഹിറ്റ്ലിസ്റ്റിൽ ഗൗരി ലേങ്കഷിെൻറയും പേരുൾപ്പെടുത്തിയിരുന്നതായി പിന്നീട് നടന്ന അന്വേഷണത്തിൽ കണ്ടെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bail pleaGauri Lankesh
News Summary - Bail Plea Of 6 Accused In Gauri Lankesh Murder Case Rejected
Next Story