Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹജേല എൻ.ആർ.സി...

ഹജേല എൻ.ആർ.സി ദൗത്യത്തിന് യോഗ്യതയില്ലാത്തയാൾ –ചീഫ് ജസ്റ്റിസിന് ഗൊഗോയിയുട െ കത്ത്

text_fields
bookmark_border
Prateek-Hajela
cancel

ഗുവാഹതി: ദേശീയ പൗരത്വപ്പട്ടിക തയാറാക്കാൻ സർക്കാർ നിയോഗിച്ച പ്രതീക് ഹജേലക്കെത ിരെ മുതിർന്ന കോൺഗ്രസ് നേതാവ് തരുൺ ഗൊഗോയി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി. ഹജേല ഇതിന് യോഗ്യനല്ലെന്നും ഇക്കാര്യം പുനഃപരിശോധിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച പുറത്തുവിട്ട അസം അന്തിമ പൗരത്വപ്പട്ടിക ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.

19ലക്ഷത്തിേലറെ പേർക്കാണ് ഇതുവഴി ഒറ്റയടിക്ക് ഇന്ത്യൻ പൗരത്വം നഷ്ടമായത്. പട്ടിക പുറത്തിറക്കുന്നത് സംബന്ധിച്ച സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾ ഹജേല പിന്തുടർന്നില്ലെന്ന് ഗൊഗോയ് ചൂണ്ടിക്കാട്ടി. ഇതിനായി 1200 കോടിയാണ് ചെലവിട്ടത്. എൻ.ആർ.സി അധികൃതരുടെ കഴിവുകേടുമൂലം ലക്ഷക്കണക്കിനുപേർ പുറത്തായി.

പൗരത്വം തെളിയിക്കാൻ വിദേശ ട്രൈബ്യൂണലുകളെ സമീപിക്കാൻ പറയുക വഴി ജനങ്ങളെ പീഡനത്തിനിരായക്കുകയാണെന്നും മൂന്നുതവണ അസം മുഖ്യമന്ത്രിയായിരുന്ന തരുൺ ഗൊഗോയി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsAssam NRCPrateek Hajela
News Summary - Assam NRC Prateek Hajela -India News
Next Story