Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറെയിൽവേ...

റെയിൽവേ മന്ത്രാലയത്തിെൻറ കൈപ്പുസ്തകത്തിന് മുഖചിത്രമായത് പ്യൂൺ വരച്ച ചിത്രം

text_fields
bookmark_border
റെയിൽവേ മന്ത്രാലയത്തിെൻറ കൈപ്പുസ്തകത്തിന് മുഖചിത്രമായത് പ്യൂൺ വരച്ച ചിത്രം
cancel

ന്യൂഡൽഹി: റെയിൽവേ മന്ത്രാലയം പുറത്തിറക്കുന്ന ബുക്ക്ലെറ്റിെൻറ മുഖചിത്രമായി തിരഞ്ഞെടുത്തത് റെയിൽവേയിലെതന്നെ പ്യൂൺ വരച്ച ചിത്രം. ഭൂവനേശ്വറിലെ ഈസ്റ്റ് കോസ്റ്റ് റെയിൽവേ ആസ്ഥാനത്തെ പ്യൂണായ ശ്യാം സുന്ദർ വരച്ച ചിത്രമാണ് മന്ത്രാലയത്തിെൻറ കഴിഞ്ഞ നാലുവർഷത്തെ നേട്ടങ്ങൾ വ്യക്തമാക്കുന്ന ബുക്ക്ലെറ്റിെൻറ മുഖചിത്രമായത്. അടുത്തിടെ റെയിൽവേ ജീവനക്കാർക്കായി നടത്തിയ പെയിൻറിങ് മത്സരത്തിൽ വിജയിച്ചതോടെയാണ് ശ്യാമിെൻറ ചിത്രരചന മികവ് ഡൽഹിയിലെ മന്ത്രാലയ ഉേദ്യാഗസ്ഥെൻറ ശ്രദ്ധ‍യിൽപ്പെടുന്നത്. മഹാത്മ ഗാന്ധി ട്രെയിനിൽനിന്നിറങ്ങാൻ വാതിൽക്കലെത്തുമ്പോൾ ജനങ്ങൾ സ്വീകരിക്കാൻ നിൽക്കുന്ന രംഗം ചിത്രീകരിച്ചതാണ് തിരഞ്ഞെടുക്കപ്പെട്ട ശ്യാമിെൻറ ചിത്രം. 

ഈ ചിത്രം അടങ്ങിയ ബുക്ക്ലെറ്റിെൻറ മുഖപേജ് കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ നടത്തിയ വാർത്തസമ്മേളനത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാർഷികം ആചരിക്കുന്ന സർക്കാറിെൻറ പുതിയ പദ്ധതിയാണ് ബുക്ക്ലെറ്റിലെ പ്രധാന ഉള്ളടക്കം.

 10 വർഷമായി പ്യൂണായി ജോലിചെയ്യുന്ന തനിക്ക് ലഭിച്ച വലിയ അംഗീകാരമാണിതെന്ന് 35കാരനായ ശ്യാം സുന്ദർ ഡൽഹിയിൽ നടന്ന ആദരിക്കൽ ചടങ്ങിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsBookletArtworkrail ministry
News Summary - Artwork by peon selected as cover of rail ministry's booklet of achievements
Next Story