Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആൾക്കൂട്ടക്കൊല: അമിത്...

ആൾക്കൂട്ടക്കൊല: അമിത് ഷാ മന്ത്രിതല സമിതി അധ്യക്ഷൻ

text_fields
bookmark_border
ആൾക്കൂട്ടക്കൊല: അമിത് ഷാ മന്ത്രിതല സമിതി അധ്യക്ഷൻ
cancel

ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന ആൾക്കൂട്ടക്കൊല തടയാൻ ആഭ്യന്തര മന്ത്രി അമിത ് ഷാ അധ്യക്ഷനായ മന്ത്രിതല സമിതി. ആൾക്കൂട്ടക്കൊല പ്രതിരോധിക്കുന്നതിനുള്ള നിർദേശ ങ്ങൾ നൽകുന്നതിനും മറ്റുമായാണ് സമിതി രൂപവത്കരിച്ചിരിക്കുന്നത്. ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, സാമൂഹികക്ഷേമ മന്ത്രി തവാര്‍ ചന്ദ് ഗഹ്ലോട്ട് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
ആൾക്കൂട്ടക്കൊല അവസാനിപ്പിക്കുന്നത് സംബന്ധിച്ച് നടപടി സീകരിക്കാൻ 2018 ജൂലൈയിൽ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ഇത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ െവള്ളിയാഴ്ച സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. ഇതിനു പിന്നാലെയാണ് പുതിയ സമിതി രൂപവത്കരിച്ച വാർത്ത പുറത്തുവന്നത്. ഇതുസംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമീഷനും കേന്ദ്രത്തിന് നോട്ടീസ് അയച്ചതായി റിപ്പോർട്ടുകളുണ്ട്. ജയ് ശ്രീറാം വിളിക്കണമെന്ന് ആവശ്യപ്പെട്ടും പശുവിെൻറ പേരിലും മറ്റുമായി കഴിഞ്ഞ വർഷം 20ലധികം പേരാണ് ആൾക്കൂട്ട അക്രമങ്ങളിൽ കൊല്ലപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amith shamalayalam newsindia newslynching
News Summary - Amith sha in lynching casae-India news
Next Story