Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്സഭയിൽ...

ലോക്സഭയിൽ ലീഗിനെ തോണ്ടി അമിത് ഷാ

text_fields
bookmark_border
amitsha
cancel

ന്യൂഡൽഹി: ലോക്സഭയിൽ കഴിഞ്ഞ ദിവസം രാത്രി നടന്ന പൗരത്വ നിയമ ഭേദഗതി ചർച്ചക്കിടയിൽ മുസ്ലിംലീഗിനെയും കോൺഗ്രസിനെയും തോണ്ടി ആഭ്യന്തര മന്ത്രി അമിത് ഷാ. മതേതരത്വം പറയുന്ന കോൺഗ്രസിന് കേരളത്തിൽ ലീഗും മഹാരാഷ്ട്രയിൽ ശിവസേനയുമായാണ് കൂട്ടെന്ന് അമിത് ഷാ പറഞ്ഞു. നിലപാടില്ലാത്ത, അവസരവാദ കൂട്ടുകെട്ടാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിനെതിരെ ലീഗിെൻറയും കോൺഗ്രസിെൻറയും എം.പിമാർ പ്രതിഷേധമുയർത്തിയതോടെ സഭ ബഹളത്തിൽ മുങ്ങി. ലീഗ് വർഗീയകക്ഷിയല്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവർ ഓർമിപ്പിച്ചു. മതേതര, ജനാധിപത്യ സങ്കൽപങ്ങളിൽ നിന്നുകൊണ്ടാണ് ലീഗ് പ്രവർത്തിക്കുന്നതെന്ന് പിന്തുണയുമായി എത്തിയ കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leagueAmit Shahmalayalam newsindia news
News Summary - Amit Shah attack Muslim League in Lok Sabha -India News
Next Story