Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമർനാഥ് ...

അമർനാഥ്  യാത്രികരുടെ  മൂന്നാംസംഘം  പുറപ്പെട്ടു

text_fields
bookmark_border
അമർനാഥ്  യാത്രികരുടെ  മൂന്നാംസംഘം  പുറപ്പെട്ടു
cancel

ജമ്മു: അമർനാഥ് തീർഥാടകരുടെ മൂന്നാം സംഘം  ശനിയാഴ്ച ജമ്മുവിൽനിന്ന് പുറപ്പെട്ടു. 4400 പേരാണ് സംഘത്തിലുള്ളത്.  ജമ്മു-ശ്രീനഗർ ദേശീയപാതയിൽ മണ്ണിടിച്ചിൽമൂലം ഗതാഗതം തടസ്സപ്പെട്ടതിനാൽ  ഏതാനും ദിവസം നിർത്തിവെച്ചിരുന്ന യാത്ര വീണ്ടും  പുനരാരംഭിക്കുകയായിരുന്നു. 3298 പുരുഷന്മാരും 986 സ്ത്രീകളും 193 യോഗികളും ഭിന്നലിംഗക്കാരും അടങ്ങുന്ന സംഘം സി.ആർ.പി.എഫ് ഭടന്മാരുടെ അകമ്പടിയോടെയാണ് സഞ്ചരിക്കുന്നത്. 

  ദക്ഷിണ കശ്മീരിലെ ഹിമാലയ പർവതത്തിൽ  സ്ഥിതിചെയ്യുന്ന അമർനാഥ് ഗുഹാക്ഷേത്രം  സമുദ്രനിരപ്പിൽനിന്ന് 3888 മീറ്റർ ഉയരത്തിലാണ്.  ജൂൺ 28ന് അമർനാഥ് യാത്ര തുടങ്ങിയശേഷം 9238 പേരാണ് ജമ്മുവിൽനിന്ന് പുറപ്പെട്ടത്. 
യാത്രികർക്കുനേരെ തീവ്രവാദ ഭീഷണിയുള്ളതിനാൽ പൊലീസടക്കം വിവിധ സേനാവിഭാഗങ്ങളിൽപ്പെട്ട 40,000ത്തോളം പേരെ വിവിധ സ്ഥലങ്ങളിലായി  വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം 48 ദിവസമായിരുന്നു യാത്ര അനുവദിച്ചിരുന്നതെങ്കിൽ ഇത്തവണ അത് 40 ദിവസമാക്കി. ശ്രാവൺ പൂർണിമ ദിനമായ ആഗസ്റ്റ് ഏഴിനാണ് യാത്ര അവസാനിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amarnath yatra
News Summary - Amarnath Yatra
Next Story