Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഹോദരിമാരെ...

സഹോദരിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കി; ബി.ജെ.പി നേതാവിന്റെ മകനുൾപ്പടെ 10 പേർ അറസ്റ്റിൽ

text_fields
bookmark_border
Rape
cancel

റായ്പൂർ: ഛത്തീസ്ഗഢിൽ ​സഹോദരിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ 10 പേർ അറസ്റ്റിൽ. രക്ഷാബന്ധൻ ആഘോഷത്തിനിടെയായിരുന്നു ക്രൂരകൃത്യം . സംസ്ഥാന തലസ്ഥാനത്ത് റിംസ് മെഡിക്കൽ കോളജിന് സമീപമായിരുന്നു സംഭവം.

പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ മർദിച്ച് അവശരാക്കിയതിന് ശേഷമായിരുന്നു ബലാത്സംഗം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മുഴുവൻ പ്രതികളേയും ഉടൻ തന്നെ പിടികൂടി. ക്രിമിനിൽ പശ്ചാത്തലമുള്ളവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

കേസിലെ ചില പ്രതികൾ ആഗസ്റ്റിലാണ് ജാമ്യത്തിലിറങ്ങിയതെന്നും പൊലീസ് വ്യക്തമാക്കി. കേസിലെ പ്രതിയായ പൂനം താക്കൂർ പ്രാദേശിക ബി.ജെ.പി നേതാവായ ലക്ഷ്മി നാരായൺ സിങ്ങിന്റെ മകനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gang rape
News Summary - 2 sisters gang-raped in Chhattisgarh, BJP leader's son among 10 arrested
Next Story