Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

പ്രശ്നപരിഹാത്തിന് മുമ്പ് നിയമസഭ തെരെഞ്ഞടുപ്പ്: നാഗാലാൻഡിൽ ബന്ദ്

text_fields
bookmark_border
പ്രശ്നപരിഹാത്തിന് മുമ്പ് നിയമസഭ തെരെഞ്ഞടുപ്പ്: നാഗാലാൻഡിൽ ബന്ദ്
cancel

കൊഹിമ: നാഗാ പ്രശ്നങ്ങൾക്ക്  രാഷ്ട്രീയ പരിഹാരം കാണുന്നതിനു മുമ്പ്  നിയമസഭ തെരെഞ്ഞടുപ്പ് നടത്തുന്നതിൽ പ്രതിഷേധിച്ച്  നാഗാലാൻഡ്  ട്രൈബൽ ഹോഹോസ്  ആൻഡ് സിവിൽ ഒാർഗെനെസേഷൻസ് കോർ കമ്മിറ്റി  ആഹ്വാനം ചെയ്ത 12 മണിക്കൂർ ബന്ദിനെ തുടർന്ന്  അഞ്ച് ജില്ലകളിൽ  ജനജീവിതം സ്തംഭിച്ചു.

ചില ഗോത്ര സംഘടനകൾ ബന്ദിനെ പിന്തുണക്കുന്നില്ലെങ്കിലും സംസ്ഥാനത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.  ‘പ്രശ്നപരിഹാരം ആദ്യം, അതിനുശേഷം തെരെഞ്ഞടുപ്പ്’ എന്നതാണ് തങ്ങളുടെ ആവശ്യമെന്ന്  കോർ കമ്മിറ്റി നേതാക്കൾ പ്രസ്താവനയിൽ  പറഞ്ഞു. 
ഫെബ്രുവരി 27നാണ്  തെരഞ്ഞെടുപ്പ്. നാഗപ്രശ്നം പരിഹരിക്കാെത തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകുന്നതിൽ പ്രധാന രാഷ്ട്രീയ പാർട്ടികളും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nagalandbandhmalayalam newspoll
News Summary - 12-hour bandh in nagaland after EC issues notification for Assembly polls
Next Story