Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightജർമനിയിൽ...

ജർമനിയിൽ കോവിഡ് മരണം ലക്ഷം കടന്നു

text_fields
bookmark_border
ജർമനിയിൽ കോവിഡ് മരണം ലക്ഷം കടന്നു
cancel

ബർലിൻ: ജർമനിയിൽ കോവിഡ് മരണനിരക്ക് ഒരുലക്ഷം കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 351 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആകെ മരണം 100,119 ആയി. 24 മണിക്കൂറിനിടെ 75,961 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത്ആദ്യമായാണ് പ്രതിദിന കോവിഡ് നിരക്ക് ഇത്രത്തോളം ഉയരുന്നത്.

യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് നിരക്ക് വർധിക്കുന്നത് ആശങ്കയായിട്ടുണ്ട്. കിഴക്കൻ ജർമനിയിലെ ആശുപത്രികൾ നിറഞ്ഞിരിക്കയാണ്. കോവിഡ് നിരക്ക് വർധിക്കുന്നത് പുതിയ സർക്കാറിനു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്.

സോഷ്യൽ ഡെമോക്രാറ്റുകളും ഗ്രീൻ പാർട്ടിയും ഫ്രീ ഡെമോക്രാറ്റുകളും സർക്കാർ രൂപവത്കരിക്കാൻ ധാരണയിലെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GermanyCovid 19
News Summary - Covid death in germany
Next Story