Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽഐനിൽ വ്യാപകമഴ

അൽഐനിൽ വ്യാപകമഴ

text_fields
bookmark_border
representative image
cancel

അൽഐൻ: അൽഐനിൽ ചൊവ്വാഴ്ച വൈകീട്ട് വ്യാപകമായി മഴ ലഭിച്ചു. പൊടിക്കാറ്റോടുകൂടി തുടങ്ങിയ മഴ കുറഞ്ഞസമയമാണ് തുടർന്നതെങ്കിലും അൽഐൻ സാനാഇയ്യയിലടക്കം ചിലസ്ഥലങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തി. റോഡുകളിൽ ദൃശ്യപരത കുറഞ്ഞതിനാൽ ജാഗ്രതാമുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നു. മഴയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മലമുകളിലെ നീരൊഴുക്ക് ശക്തമായത് യാത്രക്കാർക്ക് കൗതുകക്കാഴ്ച സമ്മാനിച്ചു. വാദികളും സജീവമായിരുന്നു. മഴ ആസ്വദിക്കാനായി നിരവധിപേർ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്തിരുന്നു. യു.എ.ഇയുടെ നാഷനൽ സെന്‍റർ ഓഫ് മെറ്റീരിയോളജിയിൽ കൃത്രിമ മഴയെ കുറിച്ച് ഗവേഷണം നടത്തുന്നതിനായി ഒരുമാസം നീണ്ടുനിൽക്കുന്ന ക്ലൗഡ് സീഡിങ് ടെസ്റ്റുകളുടെ ഒരു പരമ്പര ഈ ആഴ്ചമുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al AinWidespread rain
News Summary - Widespread rain in Al Ain
Next Story