Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതീവ്ര താപ...

തീവ്ര താപ പരീക്ഷണം അതിജയിച്ച് ബറക ആണവ നിലയം 

text_fields
bookmark_border
തീവ്ര താപ പരീക്ഷണം അതിജയിച്ച് ബറക ആണവ നിലയം 
cancel

അബൂദബി: ബറക ആണവ നിലയത്തിൽ തീവ്ര താപ പരീക്ഷണം വിജയകരമായി പൂർത്തിയായി. നിലയത്തിെൻറ യൂനിറ്റ് രണ്ടിൽ നടത്തിയ താപ പ്രവർത്തന പരീക്ഷണ ഫലങ്ങൾ കാണിക്കുന്നത് നിലയത്തിന് ഗുണമേന്മ, സുരക്ഷ, കാര്യക്ഷമത എന്നിവയിൽ ഉന്നതമായ നിലവാരമുണ്ടെന്നാണെന്ന് എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ഇനെക്) പറഞ്ഞു.

യൂനിറ്റ് രണ്ടിെൻറ പരീക്ഷണ^കമീഷനിങ് നേട്ടത്തിനായി സംരംഭത്തിെൻറ സംയുക്ത പങ്കാളിയും പ്രധാന കരാറുകാരുമായ കൊറിയ ഇലക്ട്രിക് പവർ കോർപറേഷനുമായി (കെപ്കോ) ചേർന്ന് പ്രവർത്തിക്കുകയാണ് ഇനെക്. യൂനിറ്റ് രണ്ടിൽ നടത്തിയ താപ പ്രവർത്തന പരീക്ഷണം വിജയകരമായി പൂർത്തിയാക്കി സുരക്ഷയുടെയും കാര്യക്ഷമതയുടെയും ട്രാക്ക് േറെക്കോർഡ് നിലനിർത്താനായതിൽ അഭിമാനമുണ്ട്. യൂനിറ്റ് ഒന്നിൽ നടത്തിയ സമാന പരീക്ഷണത്തിൽനിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട് ലോകത്താകമാനമുള്ള പുതിയ ആണവ നിർമാണ പദ്ധതികളുടെ അളവുകോലായി ബറകയെ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് ഇനെക് ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് ആൽ ഹമ്മാദി 
പറഞ്ഞു.

വൈദ്യുതി ഉൽപാദനത്തിന് 2500 കോടി ഡോളറിെൻറ പദ്ധതിയായ ബറക ആണവ നിലയം 2011ലാണ് നിർമാണം ആരംഭിച്ചത്. നിലയത്തിെൻറ നാല് റിയാക്ടറുകളും പ്രവർത്തനക്ഷമമായാൽ മൊത്തം 5600 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news
Next Story