Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനൗഷാദിക്കയെയും...

നൗഷാദിക്കയെയും കുടുംബത്തെയും യു.എ.ഇയിലേക്ക് ക്ഷണിച്ച് സ്മാർട്ട് ട്രാവൽ

text_fields
bookmark_border
നൗഷാദിക്കയെയും കുടുംബത്തെയും  യു.എ.ഇയിലേക്ക് ക്ഷണിച്ച് സ്മാർട്ട് ട്രാവൽ
cancel
camera_alt?????? ??????? ???????? ??????? ??????????????? ???????????? ?????????? ??????

ദുബൈ: പ്രളയത്തിൽ ദുരിതപ്പെടുന്നവർക്ക് വാരിക്കോരി നൽകി മനസാക്ഷിയുള്ള മനുഷ്യര ുടെ മുഴുവൻ മുത്തായി മാറിയ കേരളത്തിെൻറ സ്വന്തം നൗഷാദിക്കയെ യൂ.എ.ഇയിലേക്ക് ക്ഷണിച്ച് ട്രാവൽ ആൻഡ് ടൂറിസം രംഗത്തെ പ്രമുഖരായ സ്മാർട്ട് ട്രാവൽ. ലോകത്തിന് നല്ലൊരു സന്ദേശം നൽകിയ നൗഷാദിനെയും കുടുംബത്തെയും നേരിൽ കാണുവാൻ യു.എ.ഇയിലെ ഇന്ത്യൻ സമൂഹത്തിന് ആഗ്രഹമുണ്ട്. അവർക്ക് യു.എ.ഇ സന്ദർശിക്കുന്നതിനുള്ള ചെലവ് പൂർണമായും സ്മാർട്ട് ട്രാവൽ വഹിക്കുമെന്ന് മാനേജിങ് ഡയറക്ടർ അഫി അഹ്മദ് അറിയിച്ചു. ഒരു ലക്ഷം രൂപ സമ്മാനമായി നൽകാനും ആഗ്രഹമുണ്ട്.

ഇൗ തുക വാങ്ങാൻ നൗഷാദ് ആഗ്രഹിക്കുന്നില്ലെങ്കിൽ അദ്ദേഹം നിർദേശിക്കുന്നവർക്ക് നൽകും. കഴിഞ്ഞ വർഷത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സ്മാർട്ട് ട്രാവൽ സജീവമായ പങ്കു വഹിച്ചിരുന്നു. ഇക്കുറി കേരളത്തിെൻറ നൻമക്ക് കൂടുതൽ ഉൗർജം പകരാൻ നൗഷാദിെൻറ പ്രവർത്തനം സഹായിച്ചു. അതിനെ അംഗീകരിക്കുവാനും ആദമർപ്പിക്കാനുമാണ് ഇൗ പ്രഖ്യാപനമെന്ന് അഫി അഹ്മദ് വ്യക്തമാക്കി. നേരത്തേ സോഷ്യൽ മീഡിയയിലും മറ്റും ഏറെ വൈറലായ ഫാത്തിമ ഫിദ എന്ന നിർധന കുടുംബത്തിലെ കുട്ടിയുടെ ഗൾഫ് കാണാനുള്ള ശബ്ദം കേട്ട് ഫിദയുടേതുൾപ്പെടെ 10 പ്രവാസി കുടുംബങ്ങളെ സ്മാർട്ട് ട്രാവൽ യു.എ.ഇ സന്ദർശനത്തിനെത്തിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story