Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്കൂളിെൻറ...

സ്കൂളിെൻറ പേരിൽ റിക്രൂട്ട്മെൻറ് തട്ടിപ്പ്:  വഞ്ചിതരാവരുതെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

text_fields
bookmark_border
സ്കൂളിെൻറ പേരിൽ റിക്രൂട്ട്മെൻറ് തട്ടിപ്പ്:   വഞ്ചിതരാവരുതെന്ന  മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി
cancel
camera_alt????? ????????????? ?????????????? ?????????

ദുബൈ: അബൂദബിയിലെ സ്കൂളിൽ ജോലി ഒഴിവുണ്ടെന്ന് കാട്ടി തട്ടിപ്പിന് ശ്രമിക്കുന്നതായി പരാതി. ഡ്യൂൺസ് ഇൻറർനാഷനൽ സ്കൂളിെൻറ പേരിലാണ് റിക്രൂട്ട്മെൻറ് തട്ടിപ്പിന് ശ്രമിക്കുന്നത്. ഇതിനെതിരെ യു.എ.ഇയിലെ ഇന്ത്യൻ എംബസി ട്വിറ്ററിലൂടെ മുന്നറിയിപ്പ് നിർദേശം നൽകി. hr.recruitdunesintlschool.uae@gmail.com, info.duneschool.ae@gmail.com എന്നീ വിലാസങ്ങളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്.

ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു. തട്ടിപ്പുകാർക്ക് വ്യക്തിഗത വിവരങ്ങളോ പണമോ നൽകരുതെന്നും ജോലിയുടെ ആധികാരികത ഉറപ്പാക്കണമെന്നും അധികൃതർ വ്യക്തമാക്കി. info@dunesinternationalschool.com എന്നതാണ് മുസഫയിലെ സി.ബി.എസ്.ഇ സ്കൂളിെൻറ വെബ്സൈറ്റിലെ വിലാസം. ഇപ്പോഴത്തെ ജോലി വാഗ്ദാനവുമായി ഇൗ സ്കൂളിന് ബന്ധമില്ല. അമ്പരപ്പിക്കുന്ന വലിയ ശമ്പള വാഗ്ദാനമാണ് തട്ടിപ്പുകാർ നൽകുന്നത്. സ്വന്തമായി വ്യാജവെബ്സൈറ്റുകളും ഇവർ ഉണ്ടാക്കുന്നു.

അതുകൊണ്ടുതന്നെ പരസ്യത്തിൽ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുന്നത് കൊണ്ടുമാത്രം തട്ടിപ്പിൽനിന്ന് രക്ഷപ്പെടില്ല. ജോലി വാഗ്ദാനത്തിെൻറ സത്യാവസ്ഥ അറിയാൻ പ്രവാസി ഭാരതീയ സഹായ കേന്ദ്രയുടെ സഹായം തേടാവുന്നതാണ്. 80046342 (800-ഇന്ത്യ) എന്ന ടോൾ ഫ്രീ നമ്പറിൽ എല്ലായ്പ്പോഴും വിളിക്കാം.
helpline@pbskuae.com എന്ന വിലാസത്തിലും ബന്ധപ്പെടാം. നിരവധി പേരെ തട്ടിപ്പിൽനിന്ന് രക്ഷപ്പെടുത്താൻ കേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - uae-uae news-gulf news
Next Story