Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപള്ളിയുടെ സംഭാവന...

പള്ളിയുടെ സംഭാവന പെട്ടി തകര്‍ത്ത് മോഷണം: പ്രതികൾക്ക് തടവും പിഴയും.

text_fields
bookmark_border
പള്ളിയുടെ സംഭാവന പെട്ടി  തകര്‍ത്ത് മോഷണം:  പ്രതികൾക്ക്  തടവും പിഴയും.
cancel

അജ്മാന്‍: പള്ളിയുടെ ഭണ്ഡാരം തകര്‍ത്ത് മോഷണം നടത്തിയ സംഘത്തിന് തടവും പിഴയും നൽകി നാടു കടത്താൻ വിധി. അജ്മാന്‍ ജറഫ് മേഖലയിലെ പള്ളിയുടെ അകത്തുള്ള സംഭാവന പെട്ടി തകര്‍ത്ത് മോഷണം നടത്തിയ രണ്ട് അറബ് യുവാക്കളെയാണ് കോടതി ശിക്ഷിച്ചത്. ഒരാള്‍ പുറത്ത് കാവല്‍ നില്‍ക്കുകയും മറ്റൊരാള്‍ ജനല്‍ തകര്‍ത്ത് അകത്ത് കടക്കുകയുമായിരുന്നു.

അകത്ത് കടന്നയാൾ സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് പെട്ടി തകര്‍ത്ത് അതിലുണ്ടായിരുന്ന 3,000 ദിര്‍ഹം മോഷ്ടിക്കുകയായിരുന്നു. പണം ഇരുവരും പങ്കിട്ടെടുത്തു. സംഭവം അറിഞ്ഞ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികൾ കോടതിയിൽ കുറ്റം സമ്മതിച്ചു. ഇരുവരും 3000 ദിര്‍ഹം വീതം പിഴയുമടക്കണം. രണ്ട് വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച ശേഷം ഇവരെ നാടുകടത്താനാണ് വിധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story