Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ...

യു.എ.ഇ എക്‌സ്‌ചേഞ്ചിന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയ അംഗീകാരം

text_fields
bookmark_border
യു.എ.ഇ എക്‌സ്‌ചേഞ്ചിന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയ അംഗീകാരം
cancel
camera_alt??.???.??? ????????????????????? ?????????? ?????? ????????????? ?????? ???? ?????????? ????????? ???????? ????? ?????? ?????? ???? ????????????????????????? ??????????????? ??????-?????????????????????????????? ????????????????????????? ???????????? ???????????????????????

അബൂദബി: സ്വദേശി ബിരുദ വിദ്യാർഥികൾക്ക് വേനലവധിക്കാലത്ത് ജോലി ചെയ്യുന്നതിനും തൊഴിൽ പരിശീലനത്തിനും മികച്ച അവസരമൊരുക്കിയ ഫിനാബ്ലർ ഗ്രൂപ്പിലെ പ്രമുഖ ധന വിനിമയ ബ്രാൻഡായ യു.എ.ഇ എക്‌സ്‌ചേഞ്ചിന് മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയത്തിെൻറ പ്രത്യേക അംഗീകാരം. മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രി നാസർ ബിൻ ഥാനി ജുമാ അൽ ഹാംലിയിൽനിന്ന് യു.എ.ഇ എക്‌സ്‌ചേഞ്ച് കൺട്രി ഹെഡ് അബ്ദുൽ കരീം അൽ കായേദ് ഉപഹാരം ഏറ്റുവാങ്ങി.


‘തഅ്‌ലീം’ പരിപാടിയിലൂടെ നാലു മുതൽ എട്ട് ആഴ്ച വരെ യു.എ.ഇ എക്‌സ്‌ചേഞ്ചിൽ യുവ വിദ്യാർഥികൾക്ക് പരിശീലനം ഒരുക്കിയിരുന്നു. വിദ്യാർഥികളിൽ യോഗ്യരായവർക്ക് ഒഴിവനുസരിച്ച് സ്ഥിരം ജോലി നൽകുന്നതിനും സംവിധാനവുമുണ്ടാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsuae exchange
News Summary - uae exchange-uae-gulf news
Next Story