Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ ജല...

ഷാർജയിൽ ജല ഉത്പാദനം വർധിച്ചു

text_fields
bookmark_border
ഷാർജയിൽ ജല ഉത്പാദനം വർധിച്ചു
cancel
ഷാർജ: എമിറേറ്റിൽ ഉദ്പാദിപ്പിക്കുന്ന ജലത്തിെൻറ അളവ് പോയവർഷം 37 ബില്ല്യൻ ഗാലനിൽ എത്തിയെന്ന് ഷാർജ ജല–വൈദ്യുതി അതോറിറ്റി (സേവ) പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ 62 ശതമാനവും (17.2 ബില്ല്യൺ ഗാലൻ) ഉപയോഗിച്ചത് ജനവാസ മേഖലയിലാണ്. വാണിജ്യ മേഖല 24 ശതമാനം (6.7 ബില്ല്യൺ ഗാലൻ) ഉപയോഗിച്ചപ്പോൾ സർക്കാർ മേഖലയിലെ ഉപയോഗം ഒമ്പതു ശതമാനവും വ്യവസായ മേഖലയിൽ അഞ്ചും കാർഷിക മേഖലയിൽ ഒരു ശതമാനവുമാണ്. ആവശ്യമായ തോതിൽ വെള്ളം ഉപഭോക്താക്കൾ എത്തിക്കുമ്പോൾ തന്നെ ജല സംരക്ഷണത്തിെൻറ പ്രാധാന്യത്തെ കുറിച്ച് അവരിൽ അവബോധം വളർത്താൻ സേവ ശ്രമിക്കുമെന്ന് ചെയർമാൻ ഡോ. റാഷിദ് ആൽ ലീം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:watersharjahuae news
News Summary - sharjah- water-uae-uae news
Next Story