Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമനോരോഗി...

മനോരോഗി പരിചരണത്തിൽ വീഴ്ച വരുത്തിയാൽ കടുത്ത ശിക്ഷ

text_fields
bookmark_border

ദുബൈ: യു.എ.ഇയിൽ മനോരോഗികളെ ചികിത്സിക്കുന്നതിനോ പരിചരിക്കുന്നതിനോ നിയോഗിക്കപ്പെട്ടവരിൽനിന്ന് രോഗിക്ക് ഗുരുതരമായ പരിക്കോ ശാരീരികവൈകല്യമോ ഉണ്ടാകുന്ന രീതിയിൽ മോശമായ പെരുമാറ്റമോ അശ്രദ്ധയോ ഉണ്ടായാൽ രണ്ടു ലക്ഷം ദിർഹം വരെ പിഴയും കുറഞ്ഞത് ഒരു വർഷത്തെ തടവും അനുഭവിക്കേണ്ടിവരും.

മാനസികാരോഗ്യത്തെക്കുറിച്ച് 2023ൽ അവതരിപ്പിച്ച ഫെഡറൽ നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഈ വരുന്ന മേയ് 30ന് നിയമം പ്രാബല്യത്തിൽ വരും. മനോരോഗികളുടെ പരിചരിക്കുന്നയാളിൽനിന്ന് മനപ്പൂർവമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയാൽ ഒരു വർഷം തടവും പരമാവധി ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കും.

പരിചരിക്കുന്നവരുടെ അശ്രദ്ധമൂലം രോഗിക്ക് ഗുരുതര പരിക്കേൽക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താൽ ഒരു വർഷം തടവോ ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയിൽ പിഴയും ലഭിക്കും. കുറ്റകൃത്യം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatmentUAE Newsmentally illSevere punishment
News Summary - Severe punishment for failing psychiatric treatment
Next Story