Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസാഹിത്യോത്സവ്;...

സാഹിത്യോത്സവ്; അല്‍-വഹ്ദ സെക്ടര്‍ ചാമ്പ്യന്മാര്‍

text_fields
bookmark_border
സാഹിത്യോത്സവ്; അല്‍-വഹ്ദ സെക്ടര്‍ ചാമ്പ്യന്മാര്‍
cancel
camera_alt

ആര്‍.എസ്.സി അബൂദബി സിറ്റി സോണ്‍ സാഹിത്യോത്സവില്‍ ചാമ്പ്യന്മാരായ അല്‍-വഹ്ദ

സെക്ടര്‍ അംഗങ്ങള്‍

അബൂദബി: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി.) കലാലയം സാംസ്‌കാരിക വേദി പ്രവാസി സാഹിത്യോത്സവിന്റെ പതിമൂന്നാമത് എഡിഷന്‍ അബൂദബി സിറ്റി സോണ്‍ തല മത്സരങ്ങള്‍ സമാപിച്ചു.

അബൂദബി ഫോക്ലോര്‍ തിയറ്ററില്‍ സിറ്റി പരിധിയിലെ ആറ് സെക്ടറുകളെ പ്രതിനിധാനം ചെയ്ത് 400ലേറെ പ്രതിഭകള്‍ മത്സരിച്ചു. പ്രൈമറി, ജൂനിയര്‍, സെക്കൻഡറി, സീനിയര്‍, ജനറല്‍ കാറ്റഗറികളിലായി മെയില്‍, ഫീമെയില്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടെ 93 മത്സരയിനങ്ങളില്‍ യൂനിറ്റ്, സെക്ടര്‍ ഘടകങ്ങളില്‍ വിജയികളായവരാണ് സോണ്‍തല മത്സരങ്ങളില്‍ പങ്കെടുത്തത്.

മുഴുവന്‍ മത്സരഫലങ്ങളും പുറത്തുവന്നപ്പോള്‍ 296 പോയന്റ് നേടി അല്‍-വഹ്ദ സെക്ടര്‍ ചാമ്പ്യന്മാരായി. 243, 227 പോയന്റുകള്‍ നേടി നാദിസിയ്യ, മുറൂര്‍ സെക്ടറുകള്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അല്‍-വഹ്ദ സെക്ടറില്‍നിന്ന് സെക്കൻഡറി വിഭാഗത്തില്‍ മത്സരിച്ച മുഹമ്മദ് ശിബില്‍ കലാപ്രതിഭയായും ഉമ്മുന്നാര്‍ സെക്ടറില്‍നിന്ന് സീനിയര്‍ വിഭാഗത്തില്‍ മത്സരിച്ച ജസ്മി മുഹമ്മദിസ സര്‍ഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. ഐ.സി.എഫ്, കെ.സി.എഫ് നേതാക്കളും സ്വാഗതസംഘം ഭാരവാഹികളും ചേര്‍ന്ന് പ്രതിഭകള്‍ക്ക് ട്രോഫി സമ്മാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al WahdaSahityotsav
News Summary - Sahityotsav; Al-Wahda Sector Champions
Next Story