Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമഞ്ഞളാംകുഴി അലി...

മഞ്ഞളാംകുഴി അലി എം.എൽ.എക്ക് സ്വീകരണം

text_fields
bookmark_border
മഞ്ഞളാംകുഴി അലി എം.എൽ.എക്ക് സ്വീകരണം
cancel
camera_alt

കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മങ്കട എം.എല്‍.എ മഞ്ഞളാംകുഴി

അലിക്ക് നല്‍കിയ സ്വീകരണം

അജ്മാന്‍: മങ്കട എം.എല്‍.എ മഞ്ഞളാംകുഴി അലിക്ക് കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. കെ.എം.സി.സി നാഷനൽ ജനറൽ സെക്രട്ടറി അൻവർ നഹ ഉദ്ഘാടനം ചെയ്തു. ഷാർജ കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡന്‍റ് അഡ്വ. അഷ്‌റഫ്‌ അലി അധ്യക്ഷത വഹിച്ചു. മുന്‍ പ്രവാസി എന്ന നിലക്ക്‌ പ്രവാസികൾ അനുഭവിക്കുന്ന വിഷമങ്ങൾ മനസ്സിലാക്കി പ്രവാസികളുടെ ക്ഷേമത്തിന് തന്നാൽ കഴിയുന്ന കാര്യങ്ങൾ സര്‍ക്കാറില്‍നിന്ന് ലഭിക്കുന്നതിനുവേണ്ടി പ്രയത്നിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.

നാട്ടിൽ വളർന്നുവരുന്ന മയക്കുമരുന്ന് മാഫിയയുടെ കൈകളിൽ വിദ്യാർഥികൾ അകപ്പെടുന്നതും അതിന്‍റെ ഉപഭോക്താക്കളാകുന്നതും രക്ഷിതാക്കൾ ഗൗരവപൂർവം ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. മുജീബ് റഹ്മാൻ തൃക്കണപുരം മഞ്ഞളാംകുഴി അലിക്ക് ഉപഹാരം കൈമാറി. മജീദ് കാഞ്ഞീരക്കോൽ, ഹകീം കരുവാടി, മുഹമ്മദ്‌ അലി, പി.എന്‍. മൻസൂർ, കുഞ്ഞിമുഹമ്മദ്‌, റഷീദ് അലി തോണിക്കര, സലീം വെങ്കിട്ട, ഡോ. മുനീർ തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ നേർന്നു. കെ.എം.സി.സി മങ്കട മണ്ഡലം ജനറൽ സെക്രട്ടറി ഷുഹൈബ് പെടവണ്ണ സ്വാഗതവും ഷാർജ മങ്കട മണ്ഡലം ജനറൽ സെക്രട്ടറി സാദിക്ക് വലമ്പൂർ നന്ദിയും പറഞ്ഞു. ഉസ്മാൻ വെങ്ങാടിന്‍റെ ഖുർആൻ പാരായണത്തോടെയാണ് പരിപാടി ആരംഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manjalamkuzhi AlireceptionM.L.A
News Summary - reception to M.L.A Manjalamkuzhi Ali
Next Story