Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരാമായണ

രാമായണ മാസാചരണം

text_fields
bookmark_border
ramayana masam
cancel

റാസല്‍ഖൈമ: രാമായണ കീര്‍ത്തനങ്ങള്‍ ഉരുവിട്ട് രാമായണ മാസാചരണം ധന്യമാക്കി വിശ്വാസികള്‍. സേവനം സെന്‍റര്‍ യു.എ.ഇ റാക് എമിറേറ്റ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടെ താമസസ്ഥലം കേന്ദ്രീകരിച്ച് ചിട്ടവട്ടങ്ങളെല്ലാം പാലിച്ച് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് രാമായണ പാരായണം നടക്കുന്നത്. റാസല്‍ഖൈമയില്‍ കര്‍ക്കടകം 31 വരെ രാമായണ പാരായണം തുടരുമെന്ന് സേവനം സെന്‍റര്‍ പ്രോഗ്രാം കണ്‍വീനര്‍ രാഹുല്‍ പ്രശാന്ത് പറഞ്ഞു.

വായിക്കുന്ന ഭാഗത്തിന്‍റെ കഥാസാരം വിവരിച്ചുനല്‍കുന്ന രീതിയാണ് തുടരുന്നത്. ഓരോ ദിവസവും ഓരോ വീടുകളില്‍ നടക്കുന്ന രാമായണ പാരായണത്തിന്‍റെ ഉദ്ഘാടനം പ്രസിഡന്‍റ് ഷാജി നിര്‍വഹിച്ചു. ഭാരവാഹികളായ സുനില്‍, മഹേഷ്, സഹദേവന്‍, ഹരിദാസ്, സിമ്മി, ബിന്ദു, കവിത, ദീപ്തി സജീവന്‍, സജീവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramayana
News Summary - Ramayana festival
Next Story