Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറെയിൽ വികസനം:...

റെയിൽ വികസനം: ആർ.ടി.എക്ക് കൂടുതൽ ഉത്തരവാദിത്തം

text_fields
bookmark_border
റെയിൽ വികസനം: ആർ.ടി.എക്ക് കൂടുതൽ ഉത്തരവാദിത്തം
cancel

നിയമ ഭേദഗതിക്ക് ശൈഖ് ഹംദാൻ ഉത്തരവിട്ടു ദുബൈ: റെയിൽവേയുടെ വികസനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യുടെ പങ്കും ഉത്തരവാദിത്തവും നിർവചിക്കുന്ന നിയമങ്ങളിലും നിർദേശങ്ങളിലും സർക്കാർ ഭേദഗതി വരുത്തി. ദുബൈ റെയിൽവേ ശൃംഖലയുടെ വികസനം, ആസൂത്രണം, പദ്ധതി തയാറാക്കൽ തുടങ്ങിയവ നടപ്പാക്കുന്നതിൽ ആർ.ടി.എയുടെ പങ്ക് വിശദമായി പ്രതിപാദിക്കുന്നതാണ് പുതിയ ഭേദഗതി.

ഇതുപ്രകാരം സുരക്ഷ നിയന്ത്രണ സ്ഥാപനം മുന്നോട്ടുവെക്കുന്ന നടപടിക്രമങ്ങൾ, നിയന്ത്രണങ്ങൾ, മാനദണ്ഡങ്ങൾ, സവിശേഷതകൾ, ആവശ്യകതകൾ എന്നിവ നിർവചിക്കേണ്ട ചുമതല ആർ.ടി.എക്കായിരിക്കും. തിങ്കളാഴ്ച ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് നിയമ ഭേദഗതിക്ക് അംഗീകാരം നൽകിയത്.

സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് ആവശ്യമായ നടപടിക്രമങ്ങളെ കുറിച്ചും പുതിയ ഭേദഗതിയിൽ പ്രതിപാദിക്കുന്നുണ്ട്. ആർ.ടി.എയുടെ റെയിൽ ഏജൻസിയും സുരക്ഷ സ്ഥാപനവും നൽകുന്ന സർട്ടിഫിക്കറ്റുകൾ തർക്കരഹിതമായിരിക്കണം. റെയിൽവേയുടെയും മറ്റ് ഗതാഗത സംവിധാനങ്ങളുടെയും ഏകീകരണം ഉൾപ്പെടെ പുതിയ നിയമത്തിന്‍റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള ഉത്തരവാദിത്തവും ആർ.ടി.എക്ക് ആയിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:R.T.ARail Development
News Summary - Rail Development: R.T.A
Next Story