Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതീരദേശത്ത്...

തീരദേശത്ത് ശുചീകരണവുമായി പൊലീസ്

text_fields
bookmark_border
തീരദേശത്ത് ശുചീകരണവുമായി പൊലീസ്
cancel
camera_alt

അബൂദബി പൊലീസ് ഹാപ്പിനെസ് പട്രോളിങ് വിഭാഗം അൽ വത്ബ തീരദേശ മേഖലയിൽ നടത്തിയ ശുചീകരണ കാമ്പയിനിൽ നിന്ന്

അബൂദബി: അൽ വത്ബ തീരദേശ മേഖലയിൽ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് അബൂദബി പൊലീസ് ഹാപ്പിനെസ് പട്രോളിങ് 'ഭൂമി വൃത്തിയാക്കുക'എന്ന മുദ്രാവാക്യവുമായി പരിസ്ഥിതി ശുചീകരണത്തിൽ പങ്കെടുത്തു.

മലിനീകരണം, പരിസ്ഥിതി നശീകരണം എന്നിവയിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുകയാണ് ശുചീകരണ യജ്ഞത്തിലൂടെ നടപ്പാക്കിയത്.സമൂഹത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനും പരിസ്ഥിതി വിഭവങ്ങളുടെ സുസ്ഥിരത വർധിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും അബൂദബി പൊലീസ് ട്രാഫിക് ആൻഡ് പട്രോളിങ് ഡയറക്ടറേറ്റ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ശുചീകരണ യജ്ഞം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abudhabi Police
Next Story