Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 1:12 PM GMT Updated On
date_range 19 Oct 2017 1:12 PM GMTയെമനിൽ രക്തസാക്ഷികളായ പൈലറ്റുമാരുടെ മൃതദേഹംകൊണ്ടുവന്നു
text_fieldsbookmark_border
അബൂദബി: യെമനിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ച യു.എ.ഇ സൈനികരുടെ മൃതദേഹം കൊണ്ടുവന്നു. മേജർ പൈലറ്റ് അലി സഇൗദ് സെയ്ഫ് ആൽ മിസ്മരി, ഫസ്റ്റ് ലെഫ്റ്റനൻറ് പൈലറ്റ് ബദർ യഹ്യ മുഹമ്മദ് ആൽ മറാശ്ദി എന്നിവരുടെ മൃതദേഹമാണ് സൈനിക വിമാനത്തിൽ ബുധനാഴ്ച അബൂദബി അൽ ബതീൻ വിമാനത്താളവത്തിലെത്തിച്ചത്.
ബദർ യഹ്യ മുഹമ്മദ് ആൽ മറാശ്ദിയുടെ മൃതദേഹം ഖോർ കൽബ ഖബർസ്ഥാനിൽ ഖബറടക്കി. മയ്യിത്ത് നമസ്കാരത്തിൽ ൈശഖ് ഹെതാം ബിൻ സഖർ ആൽ ഖാസിമി, യു.എ.ഇ സായുധസേന ഡെപ്യൂട്ടി ചീഫ് ഒാഫ് സ്റ്റാഫ് ലെഫ്റ്റനൻറ് ജനറൽ ഇൗസ സെയ്ഫ് ആൽ മസ്റൂഇ എന്നിവർ പെങ്കടുത്തു. യെമനിൽ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന സൈനികരാണ് സാേങ്കതിക തകരാർ കാരണമുണ്ടായ ഹെലികോപ്ടർ അപകടത്തിൽ മരിച്ചത്.
ബദർ യഹ്യ മുഹമ്മദ് ആൽ മറാശ്ദിയുടെ മൃതദേഹം ഖോർ കൽബ ഖബർസ്ഥാനിൽ ഖബറടക്കി. മയ്യിത്ത് നമസ്കാരത്തിൽ ൈശഖ് ഹെതാം ബിൻ സഖർ ആൽ ഖാസിമി, യു.എ.ഇ സായുധസേന ഡെപ്യൂട്ടി ചീഫ് ഒാഫ് സ്റ്റാഫ് ലെഫ്റ്റനൻറ് ജനറൽ ഇൗസ സെയ്ഫ് ആൽ മസ്റൂഇ എന്നിവർ പെങ്കടുത്തു. യെമനിൽ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന സൈനികരാണ് സാേങ്കതിക തകരാർ കാരണമുണ്ടായ ഹെലികോപ്ടർ അപകടത്തിൽ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story