Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ഗാന്ധിദർശനങ്ങൾക്കു മാത്രമേ ലോകത്തെ രക്ഷിക്കാനാകൂ -കെ.കെ.എൻ കുറുപ്പ്

text_fields
bookmark_border
ഗാന്ധിദർശനങ്ങൾക്കു മാത്രമേ ലോകത്തെ രക്ഷിക്കാനാകൂ -കെ.കെ.എൻ കുറുപ്പ്
cancel
camera_alt

മഹാത്മാ ഗാന്ധി കൾചറൽ ഫോറത്തിന്‍റെ പവിലിയനിൽ

കെ.കെ.എൻ കുറുപ്പ് ഗാന്ധിസ്മൃതി പ്രഭാഷണം നടത്തുന്നു

Listen to this Article

ദുബൈ: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി സ്വജീവിതം കൊണ്ട് സകല ലോകങ്ങൾക്കും പകർന്നുനൽകിയ ശാശ്വത സാമാധാനത്തിന്‍റെ ദീപ സ്തംഭങ്ങൾ ആയ ഗാന്ധി ദർശനങ്ങൾ ആണ് ലോകത്തിന്‍റെ രക്ഷാകവചം എന്ന് പ്രശസ്ത ചരിത്രകാരനും ഗവേഷകനുമായ ഡോ. കെ.കെ.എൻ കുറുപ്പ് അഭിപ്രായപ്പെട്ടു.

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മഹാത്മ ഗാന്ധി കൾചറൽ ഫോറത്തിന്‍റെ പവിലിയനിൽ ഗാന്ധിസ്മൃതി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ ആശയങ്ങൾ ഇന്നത്തെ ലോകത്ത് അത്രമേൽ പ്രസക്തമാണ്. സത്യം, അഹിംസ, ക്ഷമ, സഹനജീവിതം എന്നിവയിലൂടെ മനുഷ്യരാശിക്ക് സമാധാനത്തിന്‍റെ വഴികാട്ടി ആയത് ഗാന്ധിജിയാണെന്ന് ഡോ. കുറുപ്പ് ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsGandhiangulfnewgulf
News Summary - Only Gandhian philosophies can save the world - K.K.N. Kurup
Next Story