Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമില്ലത്ത് ട്രോഫി...

മില്ലത്ത് ട്രോഫി ഫുട്ബാൾ: അൽെഎൻ ജി സെവൻ ജേതാക്കൾ

text_fields
bookmark_border
മില്ലത്ത് ട്രോഫി ഫുട്ബാൾ:  അൽെഎൻ ജി സെവൻ ജേതാക്കൾ
cancel

ഷാർജ: യു.എ.ഇ. ഐ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ മില്ലത്ത് ട്രോഫി ഫുട്‌ബോ ൾ ടൂർണമെൻറിൽ മാഞ്ചസ്റ്റർ ഷിപ്പിംഗിനെ പരാജായപ്പെടുത്തി അൽെഎൻ അൽ ഫുറാത് ഗ്രൂപ ്പ് ജി സെവൻ ജേതാക്കളായി. ഒന്നാം സ്ഥാനം നേടിയ ടീമിന് പ്രമുഖ വ്യവസായി നെല്ലറ ഷംസുദ്ദീനു ം, രണ്ടാം സ്ഥാനം നേടിയ ടീമിന് ഖാൻപാറയിലും ട്രോഫികൾ വിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയ ടീമിന് 5001 രൂപ ക്യാഷ് അവാർഡ് ടൂർണമെൻറ് ചീഫ് കോഡിനേറ്റർ സലാം തൃക്കരിപൂരും, രണ്ടാം സ്ഥാനം നേടിയ ടീമിന് 3001 രൂപ ക്യാഷ് അവാർഡ് ഷൗക്കത്തലി പൂച്ചക്കാടും
നൽകി.
ഷാർജ വൻഡറേർസ്‌ ഫിഫോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിെൻറ ഔപചാരിക ഉദ്ഘാടനം സന്തോഷ് ട്രോഫി ഫുട്‌ബോൾ കോച്ച് സതീവൻ ബാലൻ നിർവഹിച്ചു.
ദുബൈ ഇക്കോണമിക് ഡിപ്പാർട്ട്‌മെൻറ് സീനിയർ മാനേജർ കേണൽ ഉമർ അബ്ദുൽ റഹ്മാൻ സൈഫ് അൽ സാലേഹ് മുഖ്യാതിഥിയായിരുന്നു, കുഞ്ഞാവുകുട്ടി ഖാദർ, നബീൽ അഹമ്മദ്, റഷീദ് താനൂർ, ഫാറൂഖ് അതിഞ്ഞാൽ, ബക്കർ ഗുരുവായൂർ, മുസ്‌തു ഏരിയാൽ, കരീം മല്ലം, യൂനുസ് അതിഞ്ഞാൽ, റാഫി അബൂദബി, ജാസിർ, റസാഖ് മവ്വൽ, മജീദ് പൂച്ചക്കാട്, അഷ്റഫ് തച്ചോടത്ത്, ഷംസു ഷാർജ, തുടങ്ങിവർ നേതൃത്വം നൽകി. ചെയർമാൻ എം.റിയാസ് തിരുവനന്തപുരം സ്വാഗതവും, ട്രഷറർ താഹിറലി പൊറപ്പാട് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsMillath Football
News Summary - Millath Football, UAE news
Next Story