Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതയ്യൽകാരൻ...

തയ്യൽകാരൻ ചമഞ്ഞ് ലഹരി കച്ചവടം, പ്രതി പിടിയിൽ

text_fields
bookmark_border
തയ്യൽകാരൻ ചമഞ്ഞ് ലഹരി കച്ചവടം, പ്രതി പിടിയിൽ
cancel
അബൂദബി: തയ്യൽകാരൻ എന്ന വ്യാജേനെ ലഹരി മരുന്നുകൾ വിറ്റുവന്നിരുന്ന ഏഷ്യൻ വംശജനെ അബൂദബി പൊലീസ് സ്റ്റിങ് ഒാപ്പറേഷൻ വഴി പിടികൂടി അറസ്റ്റു ചെയ്തു.
ലഹരി ആവശ്യമുള്ളയാളുകൾ ഇയാളുടെ കടയിൽ എത്തി കുത്തിവെക്കുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്.
അത്യന്തം അപകടകാരിയായ വിഷമരുന്നുകളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ലഭിച്ച സൂചനകളാണ് പ്രതിയെ നിരീക്ഷണ വിധേയമാക്കാൻ പ്രേരിപ്പിച്ചതെന്ന് അബൂദബി ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിലെ കേണൽ താഹിർ ഗരീബ് അൽ ദഹീറി പറ
ഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ലഹരി വ്യാപാരിയാണെന്നും തയ്യൽകാരൻ എന്നത് ഒരു മറമാത്രമാണെന്നും വെളിപ്പെട്ടു.
തുടർന്നാണ് പ്രതിയെ ക്രിസ്റ്റൽ മെത്തുകൾ സഹിതം കൈയോടെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newslahari sale
News Summary - lahari sale-uae-uae news
Next Story