Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാലത്തായി:...

പാലത്തായി: നീതിക്കുവേണ്ടി വാദിച്ച് കുരുന്നുകൾ 

text_fields
bookmark_border
പാലത്തായി: നീതിക്കുവേണ്ടി വാദിച്ച് കുരുന്നുകൾ 
cancel
camera_alt??????????????????????? ???????????? ??????????????????????????? ??????? ????????????? ??????????????????????????????????????? ??????????? ?????????????????? ??????? ?????
ഷാർജ: കുട്ടികൾക്കെതിരായി നടക്കുന്ന അതിക്രമങ്ങൾക്കെതിരെ നിയമം ശക്തമായി നടപ്പാക്കണമെന്നാവശ്യപ്പെട്ടും ബോധവത്കരിച്ചും മലർവാടി കുരുന്നുകളുടെ ഒാൺലൈൻ സംഗമം. കണ്ണൂർ പാലത്തായിയിൽ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ച പശ്ചാത്തലത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മറ്റുള്ളവരെ അനാവശ്യമായി ദേഹത്ത് സ്പർശിക്കാൻ അനുവദിക്കരുതെന്നും ഏതെങ്കിലും രീതിയിൽ അസ്വാഭാവികവും അപമാനകരവുമായ പെരുമാറ്റം ആരിൽനിന്നുണ്ടായാലും മാതാപിതാക്കളോട് തുറന്നുപറയണമെന്നും കൗൺസലർമാർ കുഞ്ഞുങ്ങൾക്ക് നിർദേശം നൽകി. കുട്ടികളോടുള്ള അതിക്രമങ്ങൾക്കെതിരെ ലോക മനഃസാക്ഷി ഉണരുംവരെ നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് കുഞ്ഞുങ്ങൾ പ്രതിജ്ഞയെടുത്തു. 
നീതി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്ലക്കാർഡുകളേന്തിയ ചിത്രം സമൂഹമാധ്യമങ്ങളിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:justiceuae newsgulf newschildren
News Summary - justice-children-uae news-gulf news
Next Story