Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

സ്വദേശിവത്കരണം; അർധവാർഷിക ടാർഗറ്റ് സമയപരിധി ഇന്ന് തീരും

text_fields
bookmark_border
സ്വദേശിവത്കരണം; അർധവാർഷിക ടാർഗറ്റ് സമയപരിധി ഇന്ന് തീരും
cancel

ദുബൈ: 50ൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ കമ്പനികളിൽ സ്വദേശിവത്കരണത്തിന്‍റെ അർധവാർഷിക ടാർഗറ്റ് കണ്ടെത്താനുള്ള സമയപരിധി ജൂൺ ഏഴിന് അവസാനിക്കും. ആറു മാസത്തിനകം ജീവനക്കാരിൽ ഒരു ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് നിർദേശം.

വർഷത്തിൽ രണ്ട് ശതമാനമാണ് ടാർഗറ്റ്. ജൂൺ എട്ടു മുതൽ കമ്പനികളിൽ പരിശോധന ആരംഭിക്കുമെന്നും അർധവാർഷിക ടാർഗറ്റ് നികത്താത്ത കമ്പനികൾക്ക്  പിഴ ഈടാക്കിത്തുടങ്ങുമെന്നും മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം മുന്നറിയിപ്പു നൽകി. നിയമലംഘനം കണ്ടെത്തിയാൽ 42,000 ദിർഹം പിഴ ഈടാക്കും. പിഴ അടച്ചില്ലെങ്കിൽ പെർമിറ്റ് റദ്ദാക്കും.

നേരത്തേ ആറു മാസത്തെ ടാർഗറ്റ് കണ്ടെത്താനുള്ള സമയപരിധി ജൂൺ 30 ആയിരുന്നു നിശ്ചയിച്ചിരുന്നത്. ബലി പെരുന്നാൾ അവധി കണക്കിലെടുത്താണ് ജൂലൈ ഏഴുവരെ നീട്ടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEIndigenization
News Summary - Indigenization- u.a.e
Next Story