Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫ്യൂച്ചർ...

ഫ്യൂച്ചർ എക്സ്േപർട്ട് പ്രോഗ്രാം; അതിഥിയായി ശൈഖ് ഹംദാൻ

text_fields
bookmark_border
ഫ്യൂച്ചർ എക്സ്േപർട്ട് പ്രോഗ്രാം; അതിഥിയായി ശൈഖ് ഹംദാൻ
cancel
camera_alt

ദുബൈ ഫ്യൂച്ചർ എക്സ്േപർട്ട് പ്രോഗ്രാമിെൻറ ബിരുദദാന ചടങ്ങിൽ അതിഥിയായി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ എത്തിയപ്പോൾ 

ദുബൈ: ദുബൈ ഫ്യൂച്ചർ എക്സ്േപർട്ട് പ്രോഗ്രാമിെൻറ ബിരുദദാന ചടങ്ങിൽ അതിഥിയായി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എത്തി. ദുബൈ സർക്കാറിെൻറ 13 വകുപ്പുകളിലെ 18 ജീവനക്കാർ ചേർന്ന് നിർമിച്ച പദ്ധതി ഹംദാൻ വിലയിരുത്തി.

ഞങ്ങളുടെ യഥാർഥ നിക്ഷേപം ജനങ്ങളാണെന്നും കൂടുതൽ ക്രിയാത്മകമായ പദ്ധതികൾ സ്വാഗതം ചെയ്യുന്നുവെന്നും ഹംദാൻ പറഞ്ഞു. കഴിവുള്ള മനസ്സുകൾ ശോഭനമായ ഭാവി സൃഷ്ടിക്കുന്നു.ഇത് നമ്മുടെ ദേശീയ തൊഴിൽ ശക്തിയെ ശാക്തീകരിക്കും. ജനങ്ങളുടെ നിശ്ചയദാർഢ്യമുപയോഗിച്ച് നേട്ടങ്ങൾ കൊയ്യുന്നത് തുടരുമെന്നും ഹംദാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh HamdanFuture Export Program
Next Story