Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇസ്ലാമിക്...

ഇസ്ലാമിക് പുതുവത്സരം യു.എ.ഇയിൽ മുഹറം ഒന്നിന് പൊതു അവധി

text_fields
bookmark_border
ഇസ്ലാമിക് പുതുവത്സരം  യു.എ.ഇയിൽ മുഹറം  ഒന്നിന് പൊതു അവധി
cancel
അബൂദബി : ഇസ്ലാമിക് പുതുവൽസര ദിനം പ്രമാണിച്ച് (1441 ഹിജറ വർഷം) മുഹറം ഒന്നിന് യു.എ.ഇയി ൽ പൊതു അവധി പ്രഖ്യാപിച്ചു. യു.എ.ഇയിലെ മന്ത്രാലയങ്ങൾ, ഫെഡറൽ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പ െടെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും അന്ന് അവധിയായിരിക ്കും.
ഈ മാസാവസാനം ചന്ദ്ര ദർശനത്തെ തുടർന്ന് ഹിജറ പുതുവത്സര ദിനം എന്നായിരിക്കുമെന്ന് ഔദ്യോഗികമായി തീരുമാനിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവന്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് അറിയിച്ചു. മാനവവിഭവശേഷി-സ്വദേശിവത്ക്കരണ മന്ത്രാലയമാണ് രാജ്യത്തെ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് മുഴുവൻ വേതനവും ഉറപ്പാക്കി ഔദ്യോഗിക അവധിദിനം പ്രഖ്യാപിച്ചത്.
യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ, പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, മറ്റു സുപ്രീം കൗൺസിൽ അംഗങ്ങൾ, വിവിധ എമിറേറ്റ്സുകളിലെ ഭരണാധികാരികൾ, യു.എ.ഇയിെലയും, അറബ്-ഇസ്ലാമിക് രാജ്യങ്ങളിലെയും ജനങ്ങൾ എന്നിവർക്ക് മന്ത്രാലയം പുതുവൽസരാശംസകൾ നേർന്നു.
മാനവ വിഭവശേഷി- സ്വദേശിവത്ക്കരണ മന്ത്രി നാസർ ബിൻ താനി അൽ ഹംലിയും പ്രസിഡൻറ് ശൈഖ് ഖലീഫക്കും മറ്റു ഭരണാധികാരികൾക്കും പുതുവത്സരാശംസകൾ നേർന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fatih_moharram__islamic_gulf News
News Summary - fatih_moharram__islamic_gulf News
Next Story