Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമഴയുടെ...

മഴയുടെ ആശ്വാസത്തിൽ മരുഭൂ കൃഷി നിലങ്ങള്‍

text_fields
bookmark_border
desert agriculture
cancel
Listen to this Article

റാസല്‍ഖൈമ: കടുത്ത ചൂടിൽ വിരുന്നെത്തിയ പെരുംമഴ ചില പ്രദേശങ്ങളിൽ ഭീതി വിതച്ചെങ്കിലും കാർഷികമേഖലക്ക് ആശ്വാസം. ഫുജൈറ, റാസല്‍ഖൈമ, അല്‍ ഐന്‍, മസാഫി, ദിബ്ബ തുടങ്ങിയിടങ്ങളിലാണ് യു.എ.ഇയിലെ വിശാലമായ കൃഷിനിലങ്ങൾ. അൽഐനിൽ മാത്രമാണ് കഴിഞ്ഞദിവസം മഴ വിട്ടുനിന്നത്.

സെപ്റ്റംബറിൽ വിത്തിറക്കുന്നതിന് മൂന്നോടിയായി കൃഷിനിലങ്ങള്‍ ഒരുക്കുന്ന പ്രവൃത്തികളിലാണ് കർഷകർ. ചില പുല്ലിനങ്ങൾ മാത്രമാണ് വേനലിൽ ഇവിടെ ഉൽപാദിപ്പിക്കുന്നത്. ഇതിന്‍റെ അവസാനഘട്ട വിളവെടുപ്പും കഴിഞ്ഞപ്പോഴാണ് മഴയെത്തിയത്. 12 വർഷം മുമ്പുവരെ യു.എ.ഇയിൽ കൃത്യമായ കാലയളവിൽ മഴ ലഭിച്ചിരുന്നത് കാർഷിക മേഖലക്ക് ആശ്വാസമായിരുന്നു. പിന്നീട്‌ മഴ വിട്ടുനിന്നത് പല കൃഷിനിലങ്ങളെയും ഉപയോഗശൂന്യമാക്കി. അധികൃതരുടെ കരുതലാണ് ശേഷിക്കുന്ന കൃഷിമേഖലയെ സമൃദ്ധമായി നിലനിർത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture News
News Summary - Desert agricultural fields in the relief of rain
Next Story