Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാംറി കാർ ആഷിഖ്...

കാംറി കാർ ആഷിഖ് അലിക്ക്

text_fields
bookmark_border
കാംറി കാർ ആഷിഖ് അലിക്ക്
cancel
camera_alt

‘കമോൺ കേരള’യുടെ ഭാഗമായി ഹൈലൈറ്റ് ഗ്രൂപ് പ്രഖ്യാപിച്ച കാംറി കാർ ആഷിഖ് അലിക്ക് ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസും ഷാർജ ഇക്കണോമിക്സ് വിഭാഗം പ്രതിനിധി അലി ബനിയാസും ചേർന്ന് കൈമാറുന്നു. ഹൈലൈറ്റ് ബിൽഡേഴ്സ് സി.ഇ.ഒ മുഹമ്മദ് ഫസീം, ഹൈലൈറ്റ് പ്രോപർട്ടീസ് സി.ഇ.ഒ പി. മുഹമ്മദ് ഷഫീഖ്, ഹൈലൈറ്റ് ഗ്രൂപ് സി.ഇ.ഒ അജിൽ മുഹമ്മദ്, ഇക്കണോമിക്സ് വിഭാഗം പി.ആർ.ഒ മുഹസിൻ മുഹമ്മദ്, ‘ഗൾഫ് മാധ്യമം’ ബിസിനസ് ഡെവലപ്മെന്‍റ് മാനേജർ ഫാറൂഖ് മുണ്ടൂർ എന്നിവർ സമീപം

ഷാർജ: ‘കമോൺ കേരള’യുടെ ഭാഗമായി ഹൈലൈറ്റ് ഗ്രൂപ് പ്രഖ്യാപിച്ച കാംറി കാർ സ്വന്തമാക്കി തൃശൂർ ചാവക്കാട് സ്വദേശി ആഷിഖ് അലി. ‘കമോൺ കേരള’ വേദിയിൽ ഹൈലൈറ്റ് ഗ്രൂപ്പിന്‍റെ പവലിയനിലെത്തിയവർ റാഫിൾ ബോക്സിൽ നിക്ഷേപിച്ച കൂപ്പണിൽന്ന് നറുക്കെടുത്താണ് വിജയിയെ കണ്ടെത്തിയത്. ഷാർജ ഇക്കണോമിക്സ് വിഭാഗം പ്രതിനിധി അലി ബനിയാസാണ് നറുക്കെടുത്തത്. ആഷിഖിന് വേദിയിൽതന്നെ താക്കോൽ കൈമാറി. ദുബൈയിലെ സിയാം ട്രേഡിങ് കമ്പനിയിലെ ലോജിസ്റ്റിക് വിഭാഗം ജീവനക്കാരനാണ്. നടൻ കുഞ്ചാക്കോ ബോബന്‍റെ സാന്നിധ്യത്തിൽ ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസും അലി ബനിയാസും ചേർന്നാണ് താക്കോൽ കൈമാറിയത്. ഹൈലൈറ്റ് ബിൽഡേഴ്സ് സി.ഇ.ഒ മുഹമ്മദ് ഫസീം, ഹൈലൈറ്റ് ഗ്രൂപ് സി.ഇ.ഒ അജിൽ മുഹമ്മദ്, ഹൈലൈറ്റ് പ്രോപർട്ടീസ് സി.ഇ.ഒ പി. മുഹമ്മദ് ഷഫീഖ്, മുഹസിൻ മുഹമ്മദ്, നടനും അവതാരകനുമായ മിഥുൻ രമേശ്, ‘ഗൾഫ് മാധ്യമം’ ബിസിനസ് ഡെവലപ്മെന്‍റ് മാനേജർ ഫാറൂഖ് മുണ്ടൂർ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:common keralaCamry carAshiq Ali
News Summary - Camry car for Ashiq Ali
Next Story