Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബാങ്ക് ജീവനക്കാരെന്ന...

ബാങ്ക് ജീവനക്കാരെന്ന വ്യാജേന ഫോൺ വിളിച്ച് തട്ടിപ്പ്; 29 പേരെ അറസ്റ്റ് ചെയ്തു

text_fields
bookmark_border
ബാങ്ക് ജീവനക്കാരെന്ന വ്യാജേന ഫോൺ വിളിച്ച് തട്ടിപ്പ്; 29 പേരെ അറസ്റ്റ് ചെയ്തു
cancel
camera_alt????????????? ??????????

ദുബൈ: ബാങ്ക് കാൾ സെൻററിലെ ജീവനക്കാരെന്ന് വിശ്വസിപ്പിച്ച് ഉപഭോക്താക്കളിൽ നിന്ന് അ ക്കൗണ്ട് വിവരങ്ങളും പിൻ നമ്പറും ചോർത്തിയെടുത്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ പിടിയി ൽ. ദുബൈ, അബൂദബി, അജ്മാൻ എന്നിവിടങ്ങളിൽ തട്ടിപ്പ് നടത്തിയ 29 പേരെയാണ് പൊലീസ് അറസ്റ് റ് ചെയ്തത്. വിവിധ രാജ്യക്കാരായ വിദേശികളാണ് അറസ്റ്റിലായതെന്ന് അബൂദബി പൊലീസ് ക്രിമിനിൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് മേധാവി ബ്രിഗേഡിയർ ജനറൽ ഇംറാൻ അൽ മസ്റൂഹി അറിയിച്ചു. മൂന്ന് സംഘങ്ങളിലെ 25 പേരെ അജ്മാനിൽ നിന്നും നാലംഗ സംഘത്തെ ദുബൈയിൽ നിന്നുമാണ് പിടികൂടിയത്.

ബാങ്ക് ഇടപാടുകാരെ ഫോണിൽ വിളിച്ച് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്ന് വിശ്വസിപ്പിച്ച് വീണ്ടെടുക്കാൻ വ്യക്തിഗത വിവരങ്ങളും എ.ടി.എം കാർഡും ആവശ്യപ്പെടുന്നതാണ് സംഘത്തിെൻറ രീതി. എന്നാൽ, ഇടപാടുകാരുടെ ഫോൺ നമ്പറുകൾ എങ്ങനെയാണ് സംഘത്തിന് ലഭിച്ചതെന്നും എത്രപേരാണ് തട്ടിപ്പിനിരയായതെന്നും സംബന്ധിച്ച വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

ബാങ്കുകളിൽ നിന്ന് ഇടപാടുകാരെ വിളിച്ച് വ്യക്തിഗത വിവരങ്ങളും രഹസ്യമായി സൂക്ഷിക്കേണ്ട പിൻ നമ്പറുകളും ഒരിക്കലും ആവശ്യപ്പെടില്ലെന്നും ഇടപാടുകാർ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം കാളുകളോ സന്ദേശങ്ങളോ ലഭിക്കുന്ന പക്ഷം 8002626 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും പൊലീസ് നിർദേശിച്ചു. ആഗസ്റ്റ് മാസത്തിൽ ഇതേവിധത്തിൽ തട്ടിപ്പ് നടത്തിയ 25ഓളം പ്രതികളെ ഷാർജ, അജ്മാൻ എമിറേറ്റുകളിൽ നിന്ന് പിടികൂടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbank fraud
News Summary - bank fraud-uae-gulf news
Next Story