Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാർഷികാഘോഷം: ജോയ്...

വാർഷികാഘോഷം: ജോയ് ആലുക്കാസ് രണ്ടാംഘട്ട വിജയികൾക്ക് സമ്മാനം നൽകി

text_fields
bookmark_border
വാർഷികാഘോഷം: ജോയ് ആലുക്കാസ് രണ്ടാംഘട്ട വിജയികൾക്ക് സമ്മാനം നൽകി
cancel
camera_alt

35ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജോയ് ആലുക്കാസ് നടത്തിയ റാഫിൾ ഡ്രോയിലെ രണ്ടാംഘട്ട വിജയികൾ

ദുബൈ: 35ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജോയ് ആലുക്കാസ് നടത്തിയ റാഫിൾ ഡ്രോയിലെ രണ്ടാംഘട്ട വിജയികളെ പ്രഖ്യാപിച്ചു. 50 പേർക്കാണ് 35 ഗ്രാം സ്വർണ നാണയം സമ്മാനമായി ലഭിച്ചത്. ആദ്യ ഘട്ടത്തിലും 50 പേർക്ക് സമ്മാനം നൽകിയിരുന്നു. രണ്ടാംഘട്ട വിജയികൾക്കും സമ്മാനം കൈമാറി. 35 ദിവസം നീണ്ടുനിന്ന പ്രമോഷനിൽ 500 ദിർഹമിന് മുകളിൽ സ്വർണാഭരണം വാങ്ങുന്നവർക്കായിരുന്നു നറുക്കെടുപ്പിന്‍റെ ഭാഗമാകാൻ അവസരം ലഭിച്ചത്. ഓരോ ആഴ്ചയിലും നറുക്കെടുപ്പ് നടത്തിയിരുന്നു. ബർദുബൈ അൽ ഫഹീദി സ്ട്രീറ്റിലെ ജോയ് ആലുക്കാസ് ഷോറൂമിൽ നടന്ന ചടങ്ങിൽ ജനറൽ മാനേജർ, ഡിപ്പാർട്മെന്‍റ് മേധാവികൾ എന്നിവരിൽനിന്ന് വിജയികൾ സമ്മാനം ഏറ്റുവാങ്ങി.

35ാം വാർഷികാഘോഷമെന്ന നാഴികക്കല്ല് പിന്നിട്ടതിന്‍റെ ആഹ്ലാദം ഉപഭോക്താക്കളുമായി പങ്കുവെക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രമോഷന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ജോയ് ആലുക്കാസ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു.

ജോയ് ആലുക്കാസിന്‍റെ വളർച്ചക്ക് സംഭാവന നൽകിയ വിതരണക്കാർ, ജീവനക്കാർ തുടങ്ങിയവരുമായി സന്തോഷം പങ്കിടുന്ന ആഘോഷങ്ങൾ ഈ വർഷം മുഴുവൻ തുടരും. 35 വർഷത്തിനിടെ നേടിയ എല്ലാ വിജയങ്ങൾക്കും വിശ്വസ്തരായ ഉപഭോക്താക്കളോട് കടപ്പെട്ടിരിക്കുന്നു. വരുംവർഷങ്ങളിലും മികച്ച സേവനം നൽകുന്നതിനായി സേവനങ്ങൾ വിപുലീകരിക്കുന്നത് തുടരുമെന്നും അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationAnniversaryJoy Alukas
News Summary - Anniversary Celebration: Joy Alukas
Next Story