Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൊലപാതകിയെ...

കൊലപാതകിയെ നിമിഷങ്ങൾക്കകം പിടികൂടി അജ്മാൻ പൊലീസ്

text_fields
bookmark_border
കൊലപാതകിയെ നിമിഷങ്ങൾക്കകം പിടികൂടി അജ്മാൻ പൊലീസ്
cancel

അജ്മാൻ: കൊലപാതക കേസിൽ പ്രതിയെ നിമിഷങ്ങൾക്കകം പിടികൂടി അജ്മാൻ പൊലീസ്. ഏഷ്യൻ വംശജനാണ് അറസ്റ്റിലായത്. ബുധനാഴ്ച അജ്മാനിലെ റൗദയിലാണ് സംഭവം.

ഇരയുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറിയ പ്രതി വാതിൽ ഇടിച്ചുതുറക്കുന്ന ശബ്ദം കേട്ട് പ്രദേശവാസികൾ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തുമ്പോൾ പ്രതി സ്വന്തം നാട്ടുകാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. ഉടൻ പിടികൂടിയ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.

നാട്ടിൽവെച്ച് ഇരയുമായുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഇയാൾ നൽകിയ മൊഴി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതിയെ വേഗത്തിൽ പിടികൂടിയ കൺട്രോൾ റൂം വിഭാഗത്തിന്‍റെ നടപടിയെ അജ്മാൻ പൊലീസ് അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ajman policeMurder Case
News Summary - Ajman police caught the Murderer within seconds
Next Story