Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൂടുതല്‍ ബാങ്കുകളുമായി...

കൂടുതല്‍ ബാങ്കുകളുമായി ബന്ധിപ്പിച്ച് അജ്മാന്‍ പേ

text_fields
bookmark_border
കൂടുതല്‍ ബാങ്കുകളുമായി ബന്ധിപ്പിച്ച് അജ്മാന്‍ പേ
cancel

അജ്മാന്‍: അജ്മാന്‍ പേ സേവനങ്ങള്‍ കൂടുതല്‍ ബാങ്കുകളുമായി ബന്ധിപ്പിച്ചു. സർക്കാർ ഫീസ് തവണകളായി അടക്കാൻ സൗകര്യമൊരുക്കുന്ന അജ്മാന്‍ പേ ഇനി 12 ബാങ്കുകൾ വഴി ലഭ്യമാകും. എളുപ്പമുള്ള പേമെൻറ് സേവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ അജ്മാനിലെ ധനകാര്യ വകുപ്പാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. ധനകാര്യവകുപ്പ് 12 ബാങ്കുകളുമായി കരാറുകളിൽ ഒപ്പുവെച്ചു. ഫസ്റ്റ് അബൂദബി ബാങ്ക്, അബൂദബി കമേഴ്സ്യൽ ബാങ്ക്, കമേഴ്സ്യൽ ബാങ്ക് ഓഫ് ദുബൈ, ദുബൈ ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് എൻ.ബി.ഡി, റാസൽ-ഖൈമ നാഷനൽ ബാങ്ക്, അബൂദബി ഇസ്ലാമിക് ബാങ്ക്, അജ്മാൻ ബാങ്ക്, മഷ്റഖ് ബാങ്ക്, ഷാർജ ഇസ്ലാമിക് ബാങ്ക്, അൽ ഹിലാൽ ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് എന്നിവയുമായാണ് ധാരണയിലെത്തിയത്. സർക്കാർ സേവന ഫീസ് എളുപ്പ ഗഡുക്കളായി അടക്കാൻ ഇത് സഹായിക്കും.

അന്താരാഷ്‌ട്ര സുരക്ഷക്കും സാമ്പത്തിക മാനദണ്ഡങ്ങൾക്കും അനുസൃതമായി വികസിപ്പിച്ച അജ്മാന്‍ പേ എളുപ്പവും പൂർണമായും സുരക്ഷിതവുമായും ഉപയോഗിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. അത്യാധുനിക സാങ്കേതികവിദ്യകളാൽ പ്രവർത്തിക്കുന്ന, യു.എ.ഇ പാസുമായി ബന്ധിപ്പിച്ച ആദ്യത്തെ സ്‌മാർട്ട് വാലറ്റാണ് അജ്മാൻപേ വാലറ്റ്. ഉപയോക്താക്കൾക്ക് അവരുടെ യു.എ.ഇ പാസ് അല്ലെങ്കിൽ, എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. അജ്മാൻപേ വാലറ്റിൽ ടോപ്അപ് സേവനങ്ങൾ നല്‍കുന്നുണ്ട്. പേമെൻറുകൾക്ക് അധിക ഫീസില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story