Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅജ്മാന്‍ ഹാഫ്...

അജ്മാന്‍ ഹാഫ് മാരത്തണ്‍ സമാപിച്ചു

text_fields
bookmark_border
അജ്മാന്‍ ഹാഫ് മാരത്തണ്‍ സമാപിച്ചു
cancel
camera_alt

അജ്മാന്‍ ഹാഫ്

മാരത്തണിൽ

പങ്കെടുക്കുന്നവർ


അജ്മാന്‍: വിനോദസഞ്ചാര വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അജ്മാന്‍ ഹാഫ് മാരത്തണിന് മികച്ച പ്രതികരണം. വിവിധ പ്രായത്തിലുള്ള 1200ലധികം മത്സരാർഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. അജ്മാന്‍ സഫിയ പാര്‍ക്കിനോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ നാലു കാറ്റഗറികളിലാണ് മത്സരം അരങ്ങേറിയത്.

18 വയസ്സിനു മുകളിലുള്ളവര്‍ക്ക് 21.1 കി.മീറ്റര്‍ ദൂരവും 14 വയസ്സിനു മുകളിലുള്ളവര്‍ക്ക് 10 കി.മീറ്റര്‍ ദൂരവും ഇതേ പ്രായ വിഭാഗക്കാര്‍ക്കായി അഞ്ചു കി.മീറ്റര്‍ ദൂരവും എട്ടു വയസ്സിനു മുകളിലുള്ളവര്‍ക്കായി 2.8 കി.മീറ്റര്‍ ദൂരവുമാണ് മത്സരം നടന്നത്. ഒന്നാം സ്ഥാനം 3000 ദിർഹം, രണ്ടാം സ്ഥാനം 2000 ദിർഹം, മൂന്നാം സ്ഥാനം 1000 ദിർഹം എന്നിങ്ങനെ വിജയികള്‍ക്കുള്ള സമ്മാനത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:half marathonakman
News Summary - Ajman Half Marathon has been completed
Next Story