Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅത്യുഷ്ണം:...

അത്യുഷ്ണം: അഡ്‌നോക് പമ്പുകളിൽ ഇൗ മാസം ‘പ്രീമിയം സേവനം’ സൗജന്യം

text_fields
bookmark_border
അത്യുഷ്ണം: അഡ്‌നോക് പമ്പുകളിൽ ഇൗ മാസം ‘പ്രീമിയം സേവനം’ സൗജന്യം
cancel
camera_alt??????????? ????????????? ??????????, ??????? ????????? ?????????????????????? ( ?????)

അബൂദബി : അത്യുഷ്ണം കത്തിക്കയറുന്ന പകൽ സമയത്ത് ഇടപാടുകാരോടുള്ള മാനുഷിക പരിഗണന യിൽ രാജ്യത്തെ അബൂദബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്നോക്) എല്ലാ പെട്രോൾ പമ്പുകളിലും രാ വിലെ 11 മുതൽ വൈകീട്ട് 5 വരെ പ്രീമിയം സേവനം സൗജന്യമാക്കി. പമ്പിലെ ജീവനക്കാർ ഉപഭോക്താക്ക ൾക്ക് വാഹനത്തിൽ പെട്രോൾ നിറച്ചുകൊടുക്കുന്ന പ്രീമിയം സേവനത്തിന് 10 ദിർഹം സർവീസ് ചാ ർജ് ഈടാക്കുന്നതാണ് ഈ മാസം 31വരെ ഒഴിവാക്കിയത്. വാഹനങ്ങളിൽ സ്മാർട്ട് ടാഗ് ഘടിപ്പിച്ച ഉപഭോക്താക്കൾക്ക് അടുത്ത മാസം (ആഗസ്റ്റ്) പ്രീമിയം സേവനം സൗജന്യമായി തുടരുമെന്നും അ ഡ്‌നോക് ഡിസ്ട്രിബ്യൂഷൻ അധികൃതർ അറിയിച്ചു. വാഹനങ്ങളിൽ ഇന്ധനം നിറക്കാൻ സ്വയം സേവ നം (സെൽഫ് സർവീസ്) തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾ കൊടുംചൂടിൽ ഉരുകിയൊലിച്ച് ബുദ്ധിമ ുട്ടുന്ന സാഹചര്യത്തിൽ മാനുഷിക പരിഗണനയിലാണ് ഇൗ നടപടി.

‘സ്മാർട്ട് ടാഗ്’ ഘട ിപ്പിക്കാൻ എവിടെ പോകണം? എന്തൊക്കെ വേണം?
വാഹനത്തിൽ ഇനിയും ‘സ്മാർട്ട് ടാഗ്’ ഘടിപ്പിക്കാത്തവർ എത്രയും വേഗം അത് ഇൻസ്റ്റാൾ ചെയ്താൽ കടുത്ത വേനൽചൂടിൽ വാഹനത്തിൽ നിന്ന് പുറത്തിറങ്ങാതെ ഇന്ധനം നിറക്കാം. അബൂദബി നഗരത്തിലെ എയർപോർട്ട് റോഡിൽ മുഷ്‌രിഫ് മാളിനു എതിർ വശത്തുള്ള അഡ്‌നോക്കിെൻറ വലിയ സർവീസ് സ്‌റ്റേഷനിലാണ് സ്മാർട്ട് ടാഗ് ഇൻസ്റ്റാളേഷൻ കേന്ദ്രം. വെബ് സൈറ്റിലൂടെ അഡ്‌നോക് വാലറ്റ് അക്കൗണ്ട് റജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായി വാഹനത്തിലെ ഇന്ധന ടാങ്കിനോടു ചേർന്ന് ഈ കേന്ദ്രത്തിൽ ടാഗ് ഇൻസ്റ്റാൾ ചെയ്തു കൊടുക്കും.

അഡ്‌നോക് ഡിസ്ട്രിബ്യൂഷൻ സൈറ്റിലൂടെ വാലറ്റ് അക്കൗണ്ട് രജിസ്റ്റർ ചെയ്യുമ്പോൾ താൽക്കാലിക പാസ്വേഡ് ലഭിക്കും. അഡ്‌നോക് വാലറ്റ് അക്കൗണ്ട് സജീവമാക്കുന്നതിന് 50 ദിർഹമോ അതിൽ കൂടുതലോ ക്രെഡിറ്റ് കാർഡുവഴി ടോപ്പ് അപ്പ് ചെയ്യണം. ഓൺലൈനിൽ 'സ്മാർട്ട് ടാഗ്' ഇൻസ്റ്റാലേഷൻ അപ്പോയിൻമെൻറ് സമയം മുൻകൂട്ടി നിശ്ചയിക്കുക. അപ്പോൾ ലഭിക്കുന്ന ജോലിക്രമ പിൻ ഉപയോഗിച്ച് ഇ-മെയിൽ സന്ദേശവും ലഭിക്കും.

അനുവദിച്ച സമയത്ത് സ്മാർട്ട് ടാഗ് ഇൻസ്റ്റലേഷൻ കേന്ദ്രത്തിൽ വാഹനവും എമിറേറ്റ്‌സ് ഐഡി, വാഹന രജിസ്‌ട്രേഷൻ കാർഡ്, വർക്ക് ഓർഡർ പിൻ നമ്പർ എന്നിവയുമായെത്തിയാൽ സൗജന്യമായി ടാഗ് ഘടിപ്പിച്ചു തരും. ഇതോടെ സ്മാർട്ട് ടാഗ് ഉപയോഗിച്ച് കാര്യക്ഷമമായി ഇന്ധനം നിറയ്ക്കുന്നതിനുള്ള സൗകര്യം ലഭിക്കുന്നവർക്ക് കടുത്ത വേനൽ ചൂടിൽ അനുവദിച്ച പ്രീമിയം സേവന സൗജന്യം അടുത്ത മാസം മുഴുവൻ ആസ്വദിക്കാനുമാവും.

അഡ്നോക് പമ്പുകളിൽ ഇന്ധനം നിറക്കാൻ മൂന്നു മാർഗങ്ങൾ
അഡ്നോക് പമ്പുകളിൽ ഇന്ധനം നിറക്കുന്നതിന് മൂന്നു മാർഗങ്ങളാണ് ഫ്െളക്സ് സംവിധാനം നടപ്പാക്കിയ കഴിഞ്ഞ വർഷം ഏപ്രിലിൽ പ്രാബല്യത്തിലായത്. പ്രീമിയം, സെൽഫ്, മൈ സ്റ്റേഷൻ എന്നിവയാണ് ഫ്ളെക്സ് രീതിയിലെ മൂന്നു സേവന മാർഗങ്ങൾ. 10 ദിർഹം പെട്രോൾ ബില്ലിനൊപ്പം സർവീസ് ചാർജ് ഈടാക്കി പമ്പിലെ ജീവനക്കാർതന്നെ വാഹനങ്ങളിൽ പെട്രോൾ നിറച്ചുകൊടുക്കുന്നതാണ് പ്രീമിയം. സ്വന്തം വാഹനത്തിൽ ഇന്ധനം നിറക്കാൻ സ്വയംസേവന സൗകര്യം പ്രയോജനപ്പെടുത്തുകയാണ് രണ്ടാമത്തേത്. 90 ശതമാനം വിദേശികളും ഈ രീതി തെരഞ്ഞെടുക്കുന്നു. സർവീസ് ചാർജ് ലാഭിക്കാമെന്നതാണ് ഭൂരിഭാഗവും സെൽഫ് സർവീസ് തെരഞ്ഞെടുക്കാൻ കാരണം.

പെട്രോളും, ഡീസലും, പാചകവാതകവും ഉപഭോക്താക്കൾ ആവശ്യപ്പെടുന്നിടത്ത് എത്തിച്ചു കൊടുക്കുന്ന മൂന്നാമത്തെ മൈ സ്റ്റേഷൻ രീതിക്കും സർവീസ് ചാർജുണ്ട്. കഴിഞ്ഞ വർഷം അവസാനത്തോടെ രാജ്യത്തെ എല്ലാ അഡ്നോക് സർവീസ് സ്റ്റേഷനുകളിലും സെൽഫ്, പ്രീമിയം സർവീസ് സേവനം നടപ്പാക്കിയിരുന്നു. യു. എ. ഇയിൽ മൊത്തം 360ലധികം അഡ്നോക് സർവീസ് സ്റ്റേഷനുകളാണുള്ളത്.

അഡ്നോക് പമ്പുകളിൽ സെൽഫ് സർവീസ് സേവനം തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കളെ പമ്പിലെ ജീവനക്കാർ ഇപ്പോഴും പരിശീലിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നു. ഇന്ധനം നിറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പമ്പിലെ മെഷീനിൽ ക്രെഡിറ്റ് കാർഡ് വഴി പണമടക്കുന്നതും സംബന്ധിച്ച് ഉപഭോക്താക്കളുടെ ആശയക്കുഴപ്പം പരിഹരിക്കാൻ നിരന്തരസഹായം ഉറപ്പാക്കുന്നതും പമ്പിലെ ജീവനക്കാരാണ്.

ഇന്ധനം നിറക്കാനെത്തുന്നവർ ശ്രദ്ധിക്കേണ്ട സുരക്ഷാ നടപടി
ഇന്ധനം നിറക്കുന്നതിനു മുമ്പ് വാഹനത്തിെൻറ എൻജിൻ സ്വിച്ച് ഓഫ് ചെയ്തശേഷമെ പുറത്തിറങ്ങാവൂ എന്നാണ് അഡ്‌നോക് ഹെൽത്ത്-സേഫ്റ്റി-എൻവയോൺമെൻറ് (എച്ച്. എസ്. ഇ) നിർദ്ദേശം. കുട്ടികളെയും ഒാമന മൃഗങ്ങളെയും വാഹനത്തിൽ നിന്നു പുറത്തിറക്കരുത്. കൊടുംചൂടിൽ വാഹനം ഓഫ് ചെയ്താൽ ഉള്ളിലുള്ളവരുടെ സുരക്ഷ പ്രശ്‌നമാവും. മൊബൈൽ ഫോൺ ഉപയോഗം പമ്പുകളിൽ പൂർണമായും ഒഴിവാക്കുകയാണ് സുരക്ഷക്ക് അത്യന്താപേക്ഷിതമെന്നും എച്ച്. എസ്. ഇ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

ഉപഭോക്താക്കൾ പെട്രോൾബങ്ക് മെഷീനിൽ ക്രെഡിറ്റ് കാർഡിൽ പണമടച്ച് സ്റ്റാറ്റിക് ഡിസ്ചാർജ് പാഡിൽ രണ്ടു സെക്കൻറ് സ്പർശിക്കണം. ഇലക്ട്രോ സ്റ്റാറ്റിക് ഷോക്ക് ഒഴിവാക്കാനാണിത്. ആവശ്യമുള്ള ഇന്ധനത്തിെൻറ നോസിൽ എടുത്ത് ഇന്ധന ടാങ്കിെൻറ അടപ്പ് തുറന്ന് ടാങ്കിലേക്ക് ഭദ്രമായി തിരുകിക്കയറ്റിയ ശേഷമെ പമ്പ് പ്രവർത്തിപ്പിക്കാവൂ. ഇന്ധനം നിറച്ചുകഴിഞ്ഞാൽ നോസിൽ തിരിച്ചു മെഷീനിൽ സുരക്ഷിതമായി വെച്ചാലെ ബിൽ പ്രിന്റ് ചെയ്യാനാവൂ. പമ്പിൽ നിന്ന് മടങ്ങും മുമ്പ് ഇന്ധന ടാങ്ക് അടച്ചെന്ന് ഉറപ്പാക്കിയശേഷം മാത്രം വാഹനം സ്റ്റാർട്ട് ചെയ്യണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsadnok pumb
News Summary - adnok pumb-uae-gulf new
Next Story