Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാഹനാപകടം:...

വാഹനാപകടം: കണ്ണൂർ സ്വദേശിക്ക് രണ്ടു കോടി രൂപ നഷ്ടപരിഹാരം

text_fields
bookmark_border
വാഹനാപകടം: കണ്ണൂർ  സ്വദേശിക്ക് രണ്ടു കോടി  രൂപ നഷ്ടപരിഹാരം
cancel

ഷാർജ: വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ മലയാളിക്ക് 10,90000 ദിർഹം (രണ്ടു കോടിയിലേറെ രൂപ) നഷ്ടപരിഹാരം നൽകാൻ ദുബൈ സിവിൽ കോടതി വിധി. കണ്ണൂർ പള്ളിപറമ്പ സ്വദേശി അയടത്ത ു പുതിയപുരയിൽ സിദ്ധീഖ് (42 ) 2017 മെയ് മാസം അപകടത്തിൽപ്പെട്ട സംഭവത്തിലാണിത്. ഷാർജയിൽ കഫ്റ്റീറിയ നടത്തിവരികയായിരുന്ന സിദ്ധീഖ് ദുബൈ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെ പോകുേമ്പാൾ പാക് പൗരൻ ഒാടിച്ച വാഹനമാണ് ഇടിച്ചിരുന്നത്. വാഹനം ഓടിച്ചയാളെ ഷാർജ ട്രാഫിക് ക്രിമിനൽ കോടതി 3000ദിർഹം പിഴയും മൂന്ന്മാസേത്തക്ക് ലൈസൻസ് റദ്ദാക്കാനും വിധിച്ച് വിട്ടയച്ചതിനെ തുടർന്ന് വാഹനാപകട നഷ്ടപരിഹാരത്തിനായി ബന്ധുക്കൾ ശ്രമമാരംഭിച്ചു. സിദ്ധീഖിെൻറ സഹോദരൻ സുബൈർ പുതിയപുരയിലും, ബന്ധുക്കളായ രാമംഗലത്ത് മുഹമ്മദ്, അബ്ദുൽഗഫൂർ, അബൂബക്കർ സിദ്ധീഖ്, എ.പി ഹസൈനാർ, എ.പിമുഹമ്മദ് എന്നിവരും ഷാർജയിലെ നിയമസ്ഥാപനമായ അലി ഇബ്രാഹിം അഡ്വക്കറ്റ്സിലെ നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു.

കേസ് ഏറ്റെടുത്ത ലീഗൽ ഓഫീസ് ഇൻഷുറൻസ് കമ്പനിയെയും, ഡ്രൈവറെയും എതിർകക്ഷിയാക്കി കൊണ്ട് വാഹനാപകട നഷ്ടപരിഹാരത്തിനായി ദുബൈ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്തു.അപകടം കാരണം പരാതിക്കാരെൻറ പ്രാഥമികകാര്യങ്ങൾ നിർവഹിക്കാനുള്ള ശേഷി പൂർണമായി നഷ്ടപ്പെടുകയും, ശ്വാസകോശത്തിനും കഴുത്തിനും സാരമായി പരിക്കേറ്റ് ജീവിക്കാൻ മറ്റുള്ളവരെ ആശ്രയിക്കേണ്ട അവശതയിലായി എന്നും പരാതിക്കാരനു വേണ്ടി ഹാജരായ വകീൽ വാദിച്ചു.

എന്നാൽ ഈ അപകടത്തിലെ നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത കമ്പനിക്കില്ലെന്നും മെഡിക്കൽ റിപ്പോർട്ടിൽ പരാമർശിച്ചതുപോലുള്ള പരിക്കുകൾ ഉണ്ടായിട്ടില്ലെന്നും, ഇൻഷുറൻസ്കമ്പനി പറഞ്ഞു. എന്നാൽ പരാതിക്കാരൻ ഹാജരാക്കിയ തെളിവുകൾ ശരിവെച്ച കോടതി ശാരീരിക, സാമ്പത്തിക,മാനസികനഷ്ടങ്ങൾപരിഗണിച്ച്10,90000 ദിർഹം നൽകാൻ ഉത്തരവിടുകയായിരുന്നു.തുക വർധിപ്പിച്ചുകിട്ടാൻ അപ്പീൽ കോടതിയെ സമീപിച്ചിരിക്കുകയാണെന്ന്നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsAccident NewsAccident News
News Summary - accident-uae-gulf news
Next Story