Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ.ഐ...

എ.ഐ യൂനിവേഴ്‌സിറ്റിയില്‍ അധ്യയന വർഷം ആരംഭിച്ചു

text_fields
bookmark_border
എ.ഐ യൂനിവേഴ്‌സിറ്റിയില്‍ അധ്യയന വർഷം ആരംഭിച്ചു
cancel

അബൂദബി: മുഹമ്മദ് ബിന്‍ സായിദ് യൂനിവേഴ്‌സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പുതിയ അക്കാദമിക് വര്‍ഷത്തിനു തുടക്കമായി.

403 പുതിയ വിദ്യാര്‍ഥികളാണ് യൂനിവേഴ്‌സിറ്റിയില്‍ പ്രവേശനം തേടിയത്. കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ വിഷന്‍, മെഷീന്‍ ലേണിങ്, നാച്ചുറല്‍ ലാംഗ്വേജ് പ്രോസസിങ്, റോബോട്ടിക്‌സ് എന്നീ ബിരുദ കോഴ്‌സുകളിലേക്കും സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഡാറ്റ സയന്‍സ്, അപ്ലൈഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുമാണ് വിദ്യാര്‍ഥികള്‍ പ്രവേശനം തേടിയത്. യൂനിവേഴ്‌സിറ്റി പ്രവേശനത്തിനായി എണ്ണായിരത്തിലേറെ വിദ്യാര്‍ഥികളാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്.

പുതുതായി ആരംഭിച്ച ബാച്ച്‌ലര്‍ ഓഫ് സയന്‍സ് ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ എ.ഐ ഫോര്‍ ബിസിനസ്, എ.ഐ ഫോര്‍ എന്‍ജിനീയറിങ് എന്നിങ്ങനെ രണ്ട് സ്ട്രീമുകളാണ് ഉള്ളത്. 25 രാജ്യങ്ങളില്‍ നിന്നായി 115 വിദ്യാര്‍ഥികളാണ് ഈ വിഭാഗങ്ങളില്‍ പ്രവേശനം നേടിയത്.

ഇതില്‍ 25 ശതമാനവും യു.എ.ഇ പൗരന്മാര്‍ക്കായി നീക്കിവെച്ചിട്ടുള്ളതാണ്.

ഈ വര്‍ഷത്തെ പ്രവേശനം കൂടി കഴിഞ്ഞതോടെ യൂനിവേഴ്‌സിറ്റിയിലെ ആകെ വിദ്യാര്‍ഥികളുടെ എണ്ണം 700 പിന്നിട്ടു. 47 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsacademic yearAI Universitygulf news malayalam
News Summary - Academic year begins at AI University
Next Story