Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രണയവും മരണവും...

പ്രണയവും മരണവും നിറഞ്ഞ 20 കഥകൾ

text_fields
bookmark_border
പ്രണയവും മരണവും നിറഞ്ഞ 20 കഥകൾ
cancel

സ്വപ്നങ്ങളിലൂടെയും ജീവിതത്തിലൂടെയുമറിഞ്ഞ ചിലരുടെ പ്രണയവും മരണവും നിറഞ്ഞ 20 കഥകൾ, അതാണ് ദീപ സുരേന്ദ്രെൻറ 'എെൻറ ഗന്ധർവൻ' എന്ന കഥാസമാഹാരം. ഭാവനയുടെയും യാഥാർഥ്യത്തിെൻറയും ഇടയിൽ കലങ്ങിത്തെളിയുന്ന അതിരുകൾ പുതിയ തുരുത്തുകളായി രൂപാന്തരപ്പെടുത്തി, അനുവാചകർക്ക്‌ ആ തുരുത്തിൽ സ്വപ്നവിഹാരത്തിനുള്ള അവസരങ്ങൾ കിട്ടിയേക്കാവുന്ന കഥാസാഹചര്യങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. സുതാര്യബന്ധങ്ങളുടെയും വ്യക്തിസ്വാതന്ത്ര്യത്തിെൻറയും സ്നേഹത്തിെൻറയും പ്രണയത്തിെൻറയും വാത്സല്യത്തിെൻറയും കരുതലിെൻറയും നിറവിൽ വെളിച്ചം പകരുന്ന സമൂഹത്തിനു വേണ്ടിയുള്ള തിരച്ചിലാണ് ഇതിലെ ഓരോ കഥയെന്നും ദീപ പറയുന്നു.

മൂന്നാമിടമെന്ന സ്ത്രീകൾക്കുവേണ്ടി മാത്രമുള്ള ഓൺലൈൻ കൂട്ടായ്മയിൽ മൂന്നുവർഷത്തിലേറെയായി എഴുതുന്ന എഴുത്തുകാരിയാണ് യു.എ.ഇയിൽ സിസ്റ്റംസ് ഓഡിറ്റർ ആയ മലപ്പുറം കാടാമ്പുഴയിൽനിന്നുള്ള ദീപ സുരേന്ദ്രൻ. ആദ്യപുസ്തകം മണൽത്തുള്ളികളിൽ മൂന്നാമിടത്തിലെ അഞ്ച് എഴുത്തുകാരികളുടെ വ്യത്യസ്ത എഴുത്തുകളായിരുന്നുണ്ടായിരുന്നത്. ടോസ്റ്റ് മാസ്റ്റേഴ്സ് ഇൻറർനാഷനലിെൻറ യു.എ.ഇ, ഒമാൻ, ലബനാൻ, ജോർഡൻ, ഫലസ്തീൻ എന്നീ രാഷ്ട്രങ്ങളുൾപ്പെട്ട ഡിസ്ട്രിക്ട് 105 െൻറ ക്ലബ് ഗ്രോത് ഡയറക്ടർ കൂടിയാണ് ദീപ സുരേന്ദ്രൻ.

രചയിതാവ്: ദീപ സുരേന്ദ്രൻ. പബ്ലിക്കേഷൻസ്: ലിപി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharja Book Fair
News Summary - 20 stories full of love and death
Next Story