Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'സൗദി പ്രവാസം...

'സൗദി പ്രവാസം വളർച്ചയുടെ നാൾവഴികൾ' വെബിനാർ സംഘടിപ്പിച്ചു

text_fields
bookmark_border
സൗദി പ്രവാസം വളർച്ചയുടെ നാൾവഴികൾ വെബിനാർ സംഘടിപ്പിച്ചു
cancel
camera_alt

‘സൗദി പ്രവാസം വളർച്ചയുടെ നാൾവഴികൾ’ വെബിനാറിൽ മൻസൂർ പള്ളൂർ സംസാരിക്കുന്നു

ജുബൈൽ: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ഫോക്കസ് സൗദി ജുബൈൽ ചാപ്റ്റർ 'സൗദി പ്രവാസം വളർച്ചയുടെ നാൾവഴികൾ' എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു. മൻസൂർ പള്ളൂർ മുഖ്യ പ്രഭാഷണം നടത്തി. പണ്ടു മുതലേ സൗദിയും ഇന്ത്യയും വിശിഷ്യ കേരളവും തമ്മിൽ ഉഷ്മളമായ ബന്ധം നിലനിന്നിരുന്നു. സൗദിയിലെ പ്രവാസികളായ ആളുകൾ തമ്മിൽ ജാതി മത രാഷ്ട്രീയ ഭേദമന്യേ നിലനിൽക്കുന്ന ബന്ധം സുദൃഢമാണെന്ന് അദ്ദേഹം പറഞ്ഞു. സലാഹ് കാരാടൻ, കെ.വി. ഹസ്സൻകോയ, ബാബു ജേറൈദ് തുടങ്ങിയവർ പ്രവാസാനുഭവങ്ങൾ പങ്കുവെച്ചു. ഫോക്കസ് ജുബൈൽ ചാപ്റ്റർ സി.ഇ.ഒ ഷഫീഖ് സ്വാഗതവും ഫവാസ് വാൽക്കണ്ടി നന്ദിയും പറഞ്ഞു. ഷുക്കൂർ മൂസ മോഡറേറ്ററായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WebinarSaudi Immigration Growthfocus saudi jubail chapter
Next Story