Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅന്താരാഷ്ട്ര...

അന്താരാഷ്ട്ര ബൗളിങ് ചാമ്പ്യൻഷിപ്പിൽ സൗദി വനിത ടീം

text_fields
bookmark_border
അന്താരാഷ്ട്ര ബൗളിങ് ചാമ്പ്യൻഷിപ്പിൽ  സൗദി വനിത ടീം
cancel
camera_alt?????????????????? ????????? ???????????????????? ??????????????????? ????? ?????? ????????????????

ജിദ്ദ: അമേരിക്കയിലെ ലാസ് വെഗാസിൽ നടക്കുന്ന വനിത ബൗളിങ് ചാമ്പ്യൻഷിപ്പിൽ ആറ് അത ്ലറ്റുകളെ അയക്കാൻ സൗദി ഒരുങ്ങുന്നു. ആദ്യമായാണ് അന്താരാഷ്ട്ര ബൗളിങ് ചാമ്പ്യൻഷിപ്പിൽ സൗദി ടീം പെങ്കടുക്കുന്നത്. ആഗസ്റ്റ് 22 മുതൽ 30 വരെ നടക്കുന്ന മത്സരത്തിൽ ലോകത്തെ പ്രമുഖ താരങ്ങൾക്കെതിരെ സൗദിയിലെ അൽ ഖോബാറിൽനിന്നുള്ള മറിയം ദോസരി, മശാഇൽ അൽ അബ്ദുൽ വാഹിദ്, ഗാദ നമിർ, റിയാദിൽനിന്നുള്ള അമാനി അൽഗാമിദി, ജിദ്ദയിൽനിന്നുള്ള ഹദീൽ എന്നിവർ മത്സരിക്കും.

ഇൗജിപ്ഷ്യൻ പരിശീലകയായ സാറ ജമാലും പെങ്കടുക്കും. വിഷൻ 2030 ലക്ഷ്യമിട്ട് സ്പോർട്സ് രംഗത്തെ സൗദി വനിതകളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കുന്നതെന്ന് സൗദി ബൗളിങ് ഫെഡറേഷൻ മേധാവി ബദ്ർ ആലുശൈഖ് വ്യക്തമാക്കി. നേരത്തെ വനിതകൾക്കായി നടന്ന മൂന്ന് പ്രാദേശിക മത്സരത്തിൽ വനിത അത്ലറ്റുകൾ പങ്കാളികളായിട്ടുണ്ട്. രണ്ടെണ്ണം സൗദിയിലും ഒന്ന് ഇൗജിപ്തിലും വെച്ചായിരുന്നു. സ്പോർട്സ് രംഗത്തെ കഴിവുകൾ വികസിക്കുന്നതോടെ അന്താരാഷ്ട്ര മത്സരങ്ങളിൽ സൗദി വനിതകൾക്ക് പെങ്കടുക്കാനാവുമെന്നും സൗദി ബൗളിങ് ഫെഡറേഷൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story